Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്ലാസ് മുറിയിൽ...

ക്ലാസ് മുറിയിൽ യുവാവ്  തീകൊളുത്തികൊന്ന ലക്ഷ്മിക്ക് ഒന്നാംസ്ഥാനം

text_fields
bookmark_border
ക്ലാസ് മുറിയിൽ യുവാവ്  തീകൊളുത്തികൊന്ന ലക്ഷ്മിക്ക് ഒന്നാംസ്ഥാനം
cancel

കോട്ടയം: ഗാന്ധിനഗർ സ്‌കൂൾ ഓഫ് മെഡിക്കൽ എജുക്കേഷനിലെ (എസ്.എം.ഇ) ക്ലാസ് മുറിയിൽ യുവാവ് തീകൊളുത്തികൊന്ന കെ. ലക്ഷ്മിക്ക് (21) വാർഷിക പരീക്ഷാഫലം വന്നപ്പോൾ ഓന്നാംസ്ഥാനം. മൂന്നാംവർഷത്തെ ഫലമാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ഫിസിയോതെറപ്പി നാലാംവർഷ വിദ്യാർഥിയായിരുന്ന ലക്ഷ്‌മി

ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലം കൃഷ്ണകുമാറിെൻറയും ഉഷ റാണിയുടെയും മകളാണ്. രണ്ടാംവർഷ പരീക്ഷയിൽ രണ്ടാംസ്ഥാനമായിരുന്നു ഈ മിടുക്കിക്ക്. 
കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് കോളജിലെ വിദ്യാർഥിയായിരുന്ന ആദർശ് പ്രണയാഭ്യാർഥന നിരസിച്ചതിന് ക്ലാസിൽ അതിക്രമിച്ചുകയറി ലക്ഷ്‌മിയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. ലക്ഷ്മി കൊല്ലപ്പെട്ട ക്ലാസ് മുറി ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lakshmi
News Summary - lakshmi murder
Next Story