Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ. സുധാകരെൻറ...

കെ. സുധാകരെൻറ നിരാഹാരസമരം ഇന്നുമുതൽ

text_fields
bookmark_border
K-Sudhakaran
cancel
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിെൻറ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട്  കോൺഗ്രസ്  രാഷ്ട്രീയകാര്യ സമിതിയംഗം കെ. സുധാകരെൻറ നിരാഹാരസമരം ഇന്ന് ആരംഭിക്കും.  രാവിലെ 10 മുതൽ കണ്ണൂർ കലക്ടേററ്റ് പടിക്കൽ 48 മണിക്കൂർ നേരത്തേക്കാണ് സമരം. യഥാർഥ പ്രതികളെ പിടികൂടിയിെല്ലങ്കിൽ നിരാഹാരസമരം അനിശ്ചിതകാലത്തേക്ക് തുടരുമെന്ന് സുധാകരൻ പറഞ്ഞു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ ഉദ്ഘാടനംചെയ്യും. വി.എം. സുധീരൻ, കെ. മുരളീധരൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും തിങ്കളാഴ്ച സമരപ്പന്തലിലെത്തും. നീതിപൂർവമായ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിെൻറ നേതൃത്വത്തിൽ നാളെമുതൽ സെക്രേട്ടറിയറ്റ് പടിക്കൽ ഉപവാസവും ആരംഭിക്കുന്നുണ്ട്. സംഭവം കഴിഞ്ഞ് ഒരാഴ്ച പിന്നിടുേമ്പാഴും യഥാർഥ പ്രതികളുടെ അറസ്റ്റ് ൈവകുന്ന സാഹചര്യത്തിലാണ് മുതിർന്ന നേതാവ് െക. സുധാകരൻ തന്നെ സമരം ഏറ്റെടുത്തു രംഗത്തുവരുന്നത്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsFASTmalayalam newsshuhaib murder
News Summary - K.Sudhakaran's Fast -Kerala News
Next Story