Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസിന് 

text_fields
bookmark_border
KSRTC - malayalam news online
cancel

തിരുവനന്തപുരം: പൊതുഗതാഗതം പുനരാരംഭിച്ചതോടെ, യാത്രക്കാരുടെ ആവശ്യം മനസ്സിലാക്കി അനുവദനീയ റൂട്ടുകളിൽ കൂടുതൽ സർവിസുകളെക്കുറിച്ച് കെ.എസ്.ആർ.ടി.സി  ആലോചിക്കുന്നു. തിരുവനന്തപുരത്ത് ജില്ല കേന്ദ്രങ്ങളിലേക്ക് 25 യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും തിരികെ പല ട്രിപ്പുകൾക്കും ലഭിച്ചത് അഞ്ചിൽ താഴെ  യാത്രക്കാരെയാണ്. 

കണ്ടെയിൻമെൻറ് സോണുകൾ ഉൾപ്പെടുന്ന സ്ഥലങ്ങളിലേക്കോ ഇത്തരം സോണുകൾ ഉൾപ്പെടുന്ന റൂട്ടുകളിലേക്കോ സർവിസ് നടത്തിയില്ല. തലസ്ഥാന ജില്ലയിൽ വിവിധയിടങ്ങളിൽനിന്ന് നഗരത്തിലേക്കുള്ള സർവിസുകളിലാണ് താരതമ്യേന ആളുണ്ടായത്.  ഗ്രാമപ്രദേശങ്ങളിൽ യാത്രക്കാർ വളരെ കുറവായിരുന്നു. നേർ പകുതി സീറ്റുകൾ നിയന്ത്രണങ്ങളുടെ ഭാഗമായി ഒഴിച്ചിട്ടിട്ടും അനുവദനീയമായ സീറ്റുകൾ പോലും കാലിയായാണ് പല ബസുകളും ഒാടിയത്. 

ദൂരം        പഴയ നിരക്ക് പുതിയത്
5 കി.മീ      8.00                  12.00
7.5 കി.മീ   10.00               15.00
10 കി.മീ    12.00                18.00
12.5 കി.മീ   13.00             20.00
15 കി.മീ    15 .00               23.00
17.5 കി.മീ  17.00              26.00
20കി.മീ      19.00              29.00
22.5 കി.മീ   20.00             31.00
25 കി.മീ      22.00             34.00
27.5 കി.മീ   24.00             37.00
30  കി.മീ   26.00               40.00
32 കി.മീ    27.00                42.00
35 കി.മീ    29.00                45.00
37.5 കി.മീ 31.00                48.00
40. കി.മീ   33.00                51.00

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newslockdown
News Summary - KSRTC Service in kerala-Kerala news
Next Story