Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലാഭമുണ്ടാക്കിയത്...

ലാഭമുണ്ടാക്കിയത് കെ.എസ്.എഫ്.ഇ, നഷ്ടക്കണക്കിൽ കെ.എസ്.ഇ.ബി

text_fields
bookmark_border
ലാഭമുണ്ടാക്കിയത് കെ.എസ്.എഫ്.ഇ, നഷ്ടക്കണക്കിൽ കെ.എസ്.ഇ.ബി
cancel

തിരുവനന്തപുരം: 2019-20 സാമ്പത്തികവർഷം പൊതുമേഖല സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയത് കെ.എസ്.എഫ്.ഇ. 202.68 കോടിയുടെ ലാഭമാണ് ഇക്കാലയളവിൽ കെ.എസ്.എഫ്.ഇക്കുള്ളത്. സ്റ്റേറ്റ് ബിവറേജസ് കോർപറേഷനാണ് രണ്ടാമത് -180.84 കോടി. 41.84 കോടി ലാഭമുള്ള ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് മൂന്നാമതുണ്ട്. ഇൻഡസ്ട്രിയൽ െഡവലപ്മെൻറ് കോർപറേഷൻ 41.79 കോടിയും കെ.എം.എം.എൽ 36.10 കോടിയും ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ കേരള ലിമിറ്റഡ് 27.53 കോടിയും കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ ലിമിറ്റഡ് 23.23 കോടിയും കേരള ഫിനാൻഷ്യൽ കോർപറേഷൻ 18.37 കോടിയും പിന്നാക്ക വിഭാഗ വികസന കോർപറേഷൻ 14.24 കോടിയും സ്റ്റേറ്റ് വെയർഹൗസ് കോർപറേഷൻ 10.75 കോടിയും ലാഭമുണ്ടാക്കി.

വിറ്റുവരവിെൻറ കാര്യത്തിൽ കെ.എസ്.ഇ.ബിയാണ് മുന്നിൽ. 14,505.48 കോടിയാണ് ഇക്കാലയളവിലെ വിറ്റുവരവ്. 5,399.62 കോടി വിറ്റുവരവുള്ള സിവിൽ സെപ്ലെസ് കോർപറേഷനാണ് രണ്ടാമത്. 3782 കോടി വിറ്റുവരവുള്ള ബിവറേജസ് കോർപറേഷൻ മൂന്നാമതും.

നഷ്ടമുണ്ടാക്കിയ പൊതുമേഖല സ്ഥാപനങ്ങളിൽ ഒന്നാമത് കെ.എസ്.ഇ.ബിയാണ്. 514.74 കോടിയാണ് നഷ്ടം. ജല അതോറിറ്റിയാണ് രണ്ടാം സ്ഥാനത്ത് -398 കോടി. 243.02 കോടി കൈനഷ്ടമുള്ള കെ.എസ്.ആർ.ടി.സിയാണ് മൂന്നാമത്. കേരള ട്രാൻസ്പോർട്ട് ഡെവലപ്മെൻറ് ഫിനാൻസ് കോർപറേഷൻ 74.49 കോടിയും കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷൻ 52.58 കോടിയും കശുവണ്ടി വികസന േകാർപറേഷൻ 52.28 കോടിയും മലബാർ സിമൻറ്സ് 27.87 കോടിയും കേരള ഫീഡ്സ് 25.61 കോടിയും പ്ലാേൻറഷൻ കോർപറേഷൻ 18.69 കോടിയും നഷ്ടത്തിലായി. തൊഴിലാളികളുടെ കാര്യത്തിൽ ഏറ്റവും മുന്നിൽ കെ.എസ്.ഇ.ബിയാണ് -33,633. 29,202 ജീവനക്കാരുള്ള െക.എസ്.ആർ.ടി.സിയാണ് രണ്ടാമത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksfeKSEBKerala Budget 2021
News Summary - ksfe makes profit
Next Story