Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.ആർ. ഗൗരിയമ്മ...

കെ.ആർ. ഗൗരിയമ്മ -നിയമസഭയിലെ ഒറ്റയാൻ പോരാളി

text_fields
bookmark_border
കെ.ആർ. ഗൗരിയമ്മ -നിയമസഭയിലെ ഒറ്റയാൻ പോരാളി
cancel

കേരള നിയമസഭ അത്യപൂർവമായി മാത്രം സംഭവിക്കുന്ന ഒരു കാഴ്ചക്ക് സാക്ഷിയാവുന്നു. സഭയിൽ അവതരിപ്പിച്ച ഒരു ബില്ലിന് അനുകൂലമായി 138 അംഗങ്ങളും വോട്ടു ചെയ്യുന്നു. ഒരാളൊഴികെ. ആ ബില്ല് നിയമമാകുമ്പോഴും ഒറ്റക്ക് നിന്ന് അതിലെ നീതികേട് ചൂണ്ടിക്കാണിച്ചുകൊണ്ടിരുന്നത് കെ.ആർ. ഗൗരിയമ്മ മാത്രമായിരുന്നു.

ആദിവാസികളുടെ ഭൂമി അവരിൽ നിന്ന് ആരും അപഹരിച്ചെടുക്കാതിരിക്കാൻ 1975 ൽ കൊണ്ടുവന്ന ഭൂസംരക്ഷണ നിയമം തിരുത്തിയെഴുതുന്ന ബില്ലായിരുന്നു അത്.

ആദിവാസികളുടെ ഭൂമി കൈയേറ്റക്കാർക്ക് സ്വന്തമാക്കാൻ അനുമതി നൽകിയ ആ ബില്ലിനു പിന്നിൽ കൈയേറ്റക്കാരുടെ രഹസ്യനീക്കമുണ്ടെന്നായിരുന്നു ഗൗരിയമ്മയുടെ വെളിപ്പെടുത്തൽ. 'നിങ്ങളെെൻറ കറുത്ത മക്കളെ ചുട്ടുതിന്നില്ലേ..' എന്ന് കാടിെൻറ മക്കൾക്കായി കവിതയെഴുതിയ കടമ്മനിട്ട രാമകൃഷ്ണൻ പോലും ആ ബില്ലിന് അനുകൂലമായപ്പോഴാണ് ഗൗരിയമ്മ ഒറ്റയാൻ പോരാളിയായി നിന്നത് എന്നത് ചരിത്രം എന്നും ഒാർത്തുവെക്കും.

2001ൽ സെക്രേട്ടറിയറ്റിന് മുന്നിൽ അഭയാർഥികളെപ്പോലെ കുടിലുകൾ കെട്ടി ആദിവാസികൾ സമരം നടത്തിയപ്പോഴും ഗൗരിയമ്മ അവർക്കൊപ്പം നിലകൊണ്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kr gouri ammakerala legislative assembly
News Summary - kr gouri amma single man army
Next Story