Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകസ്റ്റഡിയിലെടുത്ത...

കസ്റ്റഡിയിലെടുത്ത യുവാവിെൻറ ആത്മഹത്യ: ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷിക്കണമെന്ന് ഹൈകോടതി

text_fields
bookmark_border
കസ്റ്റഡിയിലെടുത്ത യുവാവിെൻറ ആത്മഹത്യ: ക്രൈംബ്രാഞ്ച്  ഡിവൈ.എസ്.പി അന്വേഷിക്കണമെന്ന് ഹൈകോടതി
cancel
കൊച്ചി: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ എറ ണാകുളം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കണമെന്ന് ഹൈക ോടതി. കോട്ടയം മേലുകാവിെല രാജേഷ് എന്ന യുവാവിെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് പിതാവ് രാജു നൽകിയ ഹരജിയിലാണ് ജസ്റ്റിസ് മേരി ജോസഫിെൻറ ഉത്തരവ്.

നേരേത്ത ഹരജി പരിഗണിക്കവേ ഇൻറലിജൻസ് എ.ഡി.ജി.പിയോട് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദേശിച്ചിരുന്നു. ഇൗ അന്വേഷണത്തിൽ ലഭിച്ച വിശദാംശങ്ങളും ഹരജിക്കാരെൻറ ആരോപണങ്ങളും പരിശോധിച്ചാൽ ഹരജിയിലെ ആവശ്യം ന്യായമാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി പറഞ്ഞു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥെൻറ നേതൃത്വത്തിൽ അന്വേഷിക്കുന്നതാണ് ഉചിതമെന്നും വ്യക്തമാക്കി.

തുടർന്നാണ് എറണാകുളം ൈക്രംബ്രാഞ്ച് ഡിൈവ.എസ്.പിക്ക് അന്വേഷണച്ചുമതല കൈമാറി ഉത്തരവിട്ടത്. വാഹന ഇടപാടിനെക്കുറിച്ച് പരാതി നൽകാൻ മേലുകാവ് സ്റ്റേഷനിലെത്തിയ രാജേഷിനെ പൊലീസ് തടഞ്ഞുവെച്ച് മർദിച്ചെന്നും മാല മോഷണക്കേസിൽ പ്രതിയാക്കിയെന്നുമാണ് ഹരജിയിലെ ആരോപണം. തുടർന്നുള്ള മനോവിഷമത്തിലാണ് രാജേഷ് ആത്മഹത്യ ചെയ്തതെന്നും സത്യം പുറത്തുവരാൻ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നുമായിരുന്നു ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policehighcourtkottayam rajesh death
News Summary - kottayam rajesh death
Next Story