Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോടനാട്...

കോടനാട് എസ്റ്റേറ്റ് കൊലപാതകം:  നാല് പ്രതികൾ റിമാൻഡിൽ 

text_fields
bookmark_border
കോടനാട് എസ്റ്റേറ്റ് കൊലപാതകം:  നാല് പ്രതികൾ റിമാൻഡിൽ 
cancel

കോയമ്പത്തൂർ: കോടനാട് എസ്റ്റേറ്റിലെ കൊലപാതക-, കവർച്ചക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് പ്രതികളെ കോയമ്പത്തൂർ ജയിലിൽ റിമാൻഡ് ചെയ്തു. തൃശൂർ സ്വദേശികളായ സതീശൻ, ദ്വീപു, ഉദയകുമാർ, സന്തോഷ് എന്നിവരെയാണ് കൂനൂർ മജിസ്ട്രേറ്റ് സുന്ദർരാജിെൻറ വസതിയിൽ ഹാജരാക്കിയത്. ഇവരെ കോയമ്പത്തൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. അതിനിടെ, അപകടത്തിൽ പരിക്കേറ്റ് കോയമ്പത്തൂർ ജി. കുപ്പുസ്വാമി നായിഡു മെമ്മോറിയൽ ആശുപത്രിയിൽ  കഴിയുന്ന  രണ്ടാംപ്രതി കെ.വി. സയെൻറ മൊഴിയെടുക്കാൻ പാലക്കാട്ടുനിന്ന് കേരള പൊലീസും നീലഗിരി ജില്ല പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും കോയമ്പത്തൂർ റൂറൽ ഡി.എസ്.പി ശ്രീനിവാസലുവുമെത്തി. 

അവശനിലയിലായതിനാൽ സയനിൽനിന്ന് വിശദമായ മൊഴി ശേഖരിക്കാനായിട്ടില്ല. ആരോഗ്യനില വീണ്ടെടുത്തതിനുശേഷം അറസ്റ്റ് ചെയ്ത് ചോദ്യംചെയ്യലിന് വിധേയമാക്കും. മറ്റ് അഞ്ച് പ്രതികളും കസ്റ്റഡിയിലുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്ത് വരികയാണ്.  അന്വേഷണം സംസ്ഥാന ആഭ്യന്തര സെക്രട്ടറിയുടെ മേൽനോട്ടത്തിൽ നടത്തണമെന്ന് പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodanad estate murder
News Summary - kodanad estate murder
Next Story