Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെവിൻ കേസ്:...

കെവിൻ കേസ്: ഡിവൈ.എസ്.പിയുടെ ക്രോസ്വിസ്താരം തുടരുന്നു

text_fields
bookmark_border
kevin-murder
cancel

കോട്ടയം: കെവിൻ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയുടെ ക്ര ോസ്വിസ്താരം വ്യാഴാഴ്ചയും തുടർന്നു. മൂന്നും നാലും പ്രതികളായ ഇഷാൻ ഇസ്മായിൽ, റി യാസ് എന്നിവരുടെ അഭിഭാഷകരാണ് ഡിവൈ.എസ്.പിയെ വിസ്തരിച്ചത്.

ഇഷാനെയും റിയാസിനെയും നേരേത്തതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തയായി അഭിഭാഷകർ വാദിച്ചു. 29ന് ഇവെര കസ്റ്റഡയിലെടുത്തതായാണ് പൊലീസ് രേഖ. എന്നാൽ, ഇതിനുമുമ്പുതന്നെ കുളത്തുപ്പുഴ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തതായും ഇവർ വാദിച്ചു. എന്നാൽ, 29നാണ് പ്രതികളെ പിടികൂടിയതെന്ന് ഗിരീഷ് പി. സാരഥി കോടതിയിൽ ബോധിപ്പിച്ചു.

കോടതിയിൽ ഹാജരാക്കാൻ വൈകിയില്ലെന്നും അദ്ദേഹം പറഞ്ഞു. റിയാസിേൻറതെന്ന പേരിൽ ഹാജരാക്കിയിരിക്കുന്ന ഫോൺ അദ്ദേഹത്തിേൻറതല്ലെന്നും പ്രതിഭാഗം വാദിച്ചു. ഇതോടെ കോടതി ഫോണിെൻറ ഇ.എം.ഐ നമ്പർ അടക്കം പരിശോധിച്ചു. റിയാസിെൻറ പേരിലുള്ള  സിം ഇട്ടിരുന്ന ഫോൺ തന്നെയാണ് ഹാജരാക്കിയിരിക്കുന്നതെന്നും കോടതി കണ്ടെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdyspmalayalam newskevin case
News Summary - Kevin case-India news
Next Story