Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമസഭ കൈയാങ്കളി കേസ്...

നിയമസഭ കൈയാങ്കളി കേസ് റദ്ദാക്കാൻ വക്കീലിന് സർക്കാർ നൽകേണ്ടത് 16.50 ലക്ഷം

text_fields
bookmark_border
Kerala Assembly ruckus
cancel
camera_alt

നിയമസഭയിലെ അതിക്രമങ്ങളുടെ ദൃശ്യങ്ങൾ

കൊച്ചി: നിയമസഭ കൈയാങ്കളി കേസ് റദ്ദാക്കണമെന്ന മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ളവരുടെ ഹരജി സുപ്രീംകോടതിയിൽ വാദിക്കാൻ സർക്കാർ ചെലവിടേണ്ടത് 16.50 ലക്ഷം രൂപ.

പൊതുമുതൽ നശിപ്പിച്ച കേസ് റദ്ദാക്കണമെന്ന ആവശ്യത്തിൽ വക്കീൽ ഫീസ് ഇനത്തിൽ മാത്രമാണ് സർക്കാർ ഇത്രയും തുക നൽകേണ്ടിവരുന്നത്. സുപ്രീംകോടതിയിൽ സർക്കാർ ഭാഗം വാദിക്കാൻ പുറത്തുനിന്ന് അഭിഭാഷകനെ എത്തിക്കുകയായിരുന്നു. ഇങ്ങനെ ഹാജരായ രഞ്ജിത്ത് കുമാറാണ് 16.50 ലക്ഷം രൂപ വക്കീൽ ഫീസിെൻറ ബില്ല് സമർപ്പിച്ചിരിക്കുന്നത്.

കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ അപേക്ഷയിലെ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തുക ഇനിയും കൈമാറിയിട്ടില്ല.കേസ് തിരുവനന്തപുരം സി.ജെ.എം കോടതി നിരസിച്ചപ്പോൾ അതിനെതിരെ മന്ത്രി ശിവൻകുട്ടി അടക്കം ആറുപേർ ഹൈകോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളിയിരുന്നു. ഇതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

എന്നാൽ, സുപ്രീംകോടതിയിൽ ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് രൂക്ഷമായ ഭാഷയിൽ ഹരജിയെ വിമർശിച്ച് വിചാരണക്കോടതി വിധി ശരിവെക്കുകയായിരുന്നു.

ആറുപേരും വിചാരണ നേരിടണമെന്നാണ് സുപ്രീംകോടതി വിധിച്ചത്. അന്ന് സർക്കാർഭാഗം വാദിക്കാനാണ് രഞ്ജിത് കുമാർ ഹാജരായത്.

പ്രതികൾ പുനഃപരിശോധന ഹരജിയുമായി ഹൈകോടതിയെ സമീപിച്ചിട്ടുമുണ്ട്. നടപടി നേരിടുന്ന ആറുപേർ കേസിൽനിന്ന് രക്ഷപ്പെടേണ്ടത് സംസ്ഥാനത്തിെൻറ ആവശ്യമല്ലെന്നും അതിനായി പൊതുഖജനാവിൽനിന്ന് പണം ദുർവ്യയം ചെയ്യുന്നത് അപലപനീയമാണെന്നും ഹരിദാസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala assemblyKerala Assembly ruckus
News Summary - Kerala government paid Rs 16.50 lakh to the lawyer to cancel the assembly ruckus case
Next Story