Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുപ്രീംകോടതിയെ...

സുപ്രീംകോടതിയെ സമീപിച്ചത് നിയമോപദേശം മുൻനിർത്തി –മുഖ്യമന്ത്രി

text_fields
bookmark_border
സുപ്രീംകോടതിയെ സമീപിച്ചത് നിയമോപദേശം മുൻനിർത്തി –മുഖ്യമന്ത്രി
cancel

ആലപ്പുഴ: സെൻകുമാർ കേസിൽ രണ്ടാമതും സുപ്രീംകോടതിയെ സമീപിച്ചത് നിയമോപദേശം മുൻനിർത്തിയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില കാര്യങ്ങളിൽ വ്യക്തത വേണ്ടിയിരുന്നു. അതാണ് സുപ്രീംകോടതിയോട് ചോദിച്ചത്. സുപ്രീംകോടതി വിധി അന്തിമമാണ്. അതിൽ സംശയത്തിന് അടിസ്ഥാനമില്ല.

സംശയം നിലനിൽക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കിയതിനാൽ അത് സ്വീകരിച്ച് വിധി നടപ്പാക്കുകയായിരുന്നു. വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുവെങ്കിലും വിധിയുടെ അടിസ്ഥാനത്തിൽ അതിലേക്ക് പോകേണ്ടതില്ല. വിവിധ പരിപാടികൾക്കായി ആലപ്പുഴയിൽ എത്തിയ മുഖ്യമന്ത്രി കളപ്പുരയിലെ സർക്കാർ അതിഥി മന്ദിരത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala cmtp senkumar case
News Summary - kerala cm pinarayi vijayan tp senkumar case
Next Story