Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനം 1500 കോടി...

സംസ്ഥാനം 1500 കോടി കൂടി കടമെടുക്കുന്നു

text_fields
bookmark_border
സംസ്ഥാനം 1500 കോടി കൂടി കടമെടുക്കുന്നു
cancel

തിരുവനന്തപുരം: അടുത്ത ശമ്പള-പെൻഷൻ വിതരണം സുഗമമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാനം 1500 കോടി രൂപകൂടി കടമെടുക്കും. ഇതിനായി കടപ്പത്രം പുറപ്പെടുവിച്ചു. ഡിസംബർ 27ന് റിസർവ് ബാങ്കിന്‍റെ മുംബൈ ഓഫിസിൽ ലേലം നടക്കും. തൊട്ടടുത്ത ദിവസം പണം ലഭിക്കും.

സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയിൽ ഭൂരിഭാഗം ഇതിനകം വിനിയോഗിച്ചു കഴിഞ്ഞു. സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്നുമാസം കൂടി ബാക്കി നിൽക്കെ പ്രതിസന്ധി രൂക്ഷമാകും. വാർഷിക പദ്ധതി ചെലവുകൾ ശക്തിപ്പെടുന്നത് ഈ മാസങ്ങളിലാണ്. കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം പൂർണമായി പദ്ധതി വിനിയോഗത്തിന് കിട്ടിയ വർഷമാണിത്.

എന്നാൽ, ബില്ലുകൾ പാസാക്കുന്നതിന് സർക്കാർ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന തുകക്കുള്ള ബില്ലുകൾക്ക് ധനവകുപ്പിന്‍റെ മുൻകൂർ അനുമതി വേണം. അനാവശ്യ ചെലവുകൾക്കും നിയന്ത്രണമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pensionsalary
News Summary - Kerala borrows another 1500 crores for distribution of salary and pension
Next Story