Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപോക്സോ: 167 വർഷം...

പോക്സോ: 167 വർഷം കഠിനതടവും പിഴയും ശിക്ഷ

text_fields
bookmark_border
പോക്സോ: 167 വർഷം കഠിനതടവും പിഴയും ശിക്ഷ
cancel
camera_alt

ഉസ്മാൻ

കാസർകോട്: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് 167 വർഷം കഠിനതടവും 5,50,000 രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ 22 മാസം കഠിനതടവ് അധികം അനുഭവിക്കണം.

2021ൽ പല ദിവസങ്ങളിലായി 14 വയസ്സുള്ള മാനസികക്ഷമത കുറവുള്ള കുട്ടിയെ ഓട്ടോയിൽ കയറ്റി ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ഉസ്മാൻ എന്ന ഉക്കംപെട്ടി ഉസ്മാനെയാണ് (63) കാസർകോട് ഫാസ്റ്റ് ട്രാക് സ്‌പെഷൽ കോടതി ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്.

കാസർകോട് വനിത പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ വനിത സ്റ്റേഷൻ ഇൻസ്‌പെക്ടറായിരുന്ന സി. ഭാനുമതിയാണ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ.കെ. പ്രിയ ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasargod NewsImprisonment and finePOCSO
News Summary - POCSO: 167 years imprisonment and fine
Next Story