Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപെരിയ...

പെരിയ ഇരട്ടക്കൊലക്കേസ്: ഇരട്ടജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതിക്ക് പരോൾ

text_fields
bookmark_border
പെരിയ ഇരട്ടക്കൊലക്കേസ്: ഇരട്ടജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതിക്ക് പരോൾ
cancel
camera_alt

കെ. അനിൽകുമാർ

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച നാലാം പ്രതിക്ക് ചട്ടം ലംഘിച്ച് പരോൾ. നാലാം പ്രതി ഏച്ചിലടുക്കത്തെ കെ. അനിൽ കുമാറിനാണ് ഒരുമാസത്തേക്ക് ജയിൽ ഉപദേശകസമിതി ശിപാർശയിൽ പരോൾ അനുവദിച്ചത്.

പ്രതി ബേക്കൽ സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നും ദിവസവും സ്റ്റേഷനിൽ ഹാജരായി ഒപ്പുവെക്കണമെന്ന വ്യവസ്ഥയിലുമാണ് പരോൾ. കഴിഞ്ഞ ജനുവരി മൂന്നിനാണ് പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നുമുതൽ 10 വരെയുള്ള പ്രതികളെ കൊച്ചി സി.ബി.ഐ കോടതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കേസിലെ എട്ടാം പ്രതിക്കും നേരത്തെ പരോൾ അനുവദിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parolekasarkodePeriya Double Murder Case
News Summary - parole to periya murder case suspect
Next Story