Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:31 AM IST Updated On
date_range 26 April 2022 5:31 AM ISTകാലിക്കടവ് മൈതാനത്തിലൂടെ ദേശീയപാത ഒരുങ്ങുന്നു
text_fieldsbookmark_border
ചെറുവത്തൂർ: . മൈതാനത്തിന്റെ വടക്കുഭാഗത്തെ കളിസ്ഥലമാണ് ദേശീയപാതക്കായി ഏറ്റെടുത്തത്. ഇതോടെ 400 മീറ്റർ ട്രാക്കുള്ള ജില്ലയിലെ ഏക മൈതാനമെന്ന പേരും കാലിക്കടവിന് നഷ്ടമാകും. നൂറുകണക്കിന് കായികതാരങ്ങളെ കേരളത്തിന് സംഭാവന ചെയ്ത മൈതാനമാണിത്. വനിത ഫുട്ബാൾ താരങ്ങളും ഈ മൈതാനത്തിലൂടെ ഉയർന്നുവന്നിരുന്നു. പഞ്ചായത്ത് കെട്ടിടം പൊളിച്ച ഭൂമിയിലൂടെയാണ് ഈ മൈതാനം വഴി നിർദിഷ്ട ദേശീയപാത കടന്നുപോവുന്നത്. മൈതാനത്തിന്റെ ബാക്കി ഭാഗം സ്റ്റേഡിയമാക്കി സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് പിലിക്കോട് പഞ്ചായത്ത് അധികൃതരിപ്പോൾ. പടം: കാലിക്കടവ് മൈതാനത്തിന്റെ ഒരു ഭാഗം ദേശീയപാതക്കായി ഒരുക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story