Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരമനയിലെ ദുരൂഹ...

കരമനയിലെ ദുരൂഹ മരണങ്ങൾ: കാര്യസ്ഥെൻറ മൊഴിയെടുത്തു

text_fields
bookmark_border
koodathil-tharavadu-261019.jpg
cancel
camera_alt????????????? ??????????? ??????????

തിരുവനന്തപുരം: കരമനയിലെ ഒരു കുടുംബത്തിലെ ഏഴ് പേരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട് ട് മുൻ കാര്യസ്ഥെൻറ മൊഴിയെടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് മുൻ കാര്യസ്ഥെൻറയും ജോലിക്കാരിയുടെയും മൊഴി രേഖപ്പെടുത്തിയിത്. കേസ് ഉടൻ തന്നെ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്നാണ് സൂചന.

കഴിഞ്ഞ 20 വർഷത്ത ിനുള്ളിൽ നടന്ന ഏഴ് മരണങ്ങളാണ് സംശയനിഴലിൽ ഉള്ളതെങ്കിലും ഒടുവിലത്തെ രണ്ട് മരണങ്ങളിലെ ദുരൂഹത നീക്കണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്. രണ്ടുപതിറ്റാണ്ടിനിടയിലാണ് കരമനക്ക് സമീപം കാലടിയിലെ കൂടം എന്നറിയപ്പെടുന്ന ഉമാനഗരം തറവാട്ടിലെ കാരണവരായ ഗോപിനാഥൻ നായരും കുടുംബാംഗങ്ങളായ ആറുപേരും മരിച്ചത്.

ഗോപിനാഥൻനായരുടെ മകൻ ജയപ്രകാശ്, ജ്യേഷ്ഠെൻറ മകൻ ജയമാധവൻ എന്നിവരുടെ മരണങ്ങളാണ് ഒടുവിലുണ്ടായത്. തറവാട്ടിൽ താമസിച്ചിരുന്ന ഇരുവരും അവിവാഹിതരാണ്. 2013ൽ ജയപ്രകാശും 2017ൽ ജയമാധവനും മരിച്ചു.

കട്ടിലിൽനിന്ന് വീണോ കട്ടിലിൽ തലയിടിച്ചോ ഇവർ മരിച്ചെന്നാണ് ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചിരുന്നത്. ഇത് രണ്ടും കൊലപാതകമാണെന്നാണ് നാട്ടുകാർ പറയുന്നത്. സ്വത്ത് തട്ടിയെടുക്കാൻ കാര്യസ്ഥൻ ഉൾപ്പെടെ ചിലർ നടത്തിയ ശ്രമമാണെന്നും ആരോപിക്കപ്പെടുന്നു. പരാതി അടിസ്ഥാനരഹിതമെന്നാണ് കാര്യസ്ഥെൻറ വാദം. സ്വത്തുമായി ബന്ധപ്പെട്ട് ചിലർക്ക് തർക്കമുണ്ട്. അവർ ചേർന്നാണ് ആരോപണം ഉന്നയിക്കുന്നത്. ആരോപണവുമായി മുന്നോട്ട് പോകാനാണ് നീക്കമെങ്കിൽ നിയമനടപടി കൈക്കൊള്ളുമെന്നും കാര്യസ്ഥൻ പ്രതികരിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskaramana deathskoodathil house death
News Summary - Karamana murder case-Kerala news
Next Story