Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലക്ഷങ്ങൾ...

ലക്ഷങ്ങൾ കെട്ടിവെക്കാനില്ല, മണിച്ചൻ ജയിലിൽതന്നെ

text_fields
bookmark_border
ലക്ഷങ്ങൾ കെട്ടിവെക്കാനില്ല, മണിച്ചൻ ജയിലിൽതന്നെ
cancel
Listen to this Article

തിരുവനന്തപുരം: വിട്ടയക്കാനുള്ള ഫയലിൽ ഗവർണർ ഒപ്പിട്ടിട്ടും സർക്കാർ അനുമതി ലഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും കെട്ടിവെക്കാൻ പണമില്ലാതെ കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചൻ ജയിലിൽതന്നെ.

ഏറെ വിവാദങ്ങൾക്കു ശേഷമാണ് മണിച്ചൻ ഉൾപ്പെടെ 20 വർഷം പൂർത്തിയാക്കിയ 33 തടവുകാരെ വിട്ടയക്കാനുള്ള ഫയലിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഒപ്പിട്ടത്. സർക്കാറിന്‍റെ ശിപാർശയിൽ വിശദീകരണം തേടിയ ശേഷമായിരുന്നു ഗവർണറുടെ നടപടി. കല്ലുവാതുക്കൽ മദ്യദുരന്തവുമായി ബന്ധപ്പെട്ട് 22 വർഷം ജയിലിൽ കഴിഞ്ഞ മണിച്ചന് കോടതി വിധിച്ച ലക്ഷങ്ങളുടെ പിഴ അടക്കാതെ മോചനം സാധ്യമല്ല.

30.45 ലക്ഷം രൂപയാണ് പിഴ അടക്കേണ്ടത്. അല്ലാത്തപക്ഷം 18 വർഷം കൂടി അധിക തടവ് അനുഭവിക്കണം. ഒരു കാലത്ത് മദ്യരാജാവായിരുന്ന ചന്ദ്രനെന്ന മണിച്ചൻ ഇപ്പോൾ ലക്ഷം എന്ന് കേട്ടാൽ ഞെട്ടുന്ന അവസ്ഥയിലാണ്. സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട് പാപ്പരായ അവസ്ഥയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManichanKalluvathukkal Hooch Tragedy
News Summary - kalluvathukkal hooch tragedy main accuse manichan
Next Story