Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകല്ലട ബസ് മര്‍ദനം;...

കല്ലട ബസ് മര്‍ദനം; കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്ന് സൂചന

text_fields
bookmark_border
kallada-attack
cancel

കൊച്ചി: അന്തര്‍സംസ്ഥാന സര്‍വിസ് നടത്തുന്ന ‘കല്ലട’ ബസില്‍ യാത്രക്കാര്‍ ആക്രമിക്കപ്പെ ട്ട കേസില്‍ അറസ്റ്റിലായ പ്രതികളുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കും. ശനി യാഴ്ച വൈകീട്ടാണ് അറസ്റ്റിലായ ഏഴു പ്രതികളെയും മജിസ്‌ട്രേറ്റ് കോടതി തുടര്‍ അന്വേഷ ണത്തിന് ചൊവ്വാഴ്ചവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് നല്‍കിയത്.

രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. മര്‍ദനമേറ്റ യുവാക്കളുടെ മൊഴി പ്രകാരം അറസ്റ്റിലായവര്‍ക്ക് പുറമേ എട്ടോളം പേര്‍ കൂടി മര്‍ദനത്തില്‍ പങ്കാളികളായിട്ടുണ്ട്. ഇവരെക്കുറിച്ച് ചില വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ ലഭിച്ചിട്ടുണ്ട്.

സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കാണിച്ചാണ് അറസ്റ്റിലായവര്‍ കൂട്ട് പ്രതികളെ കുറിച്ച് പൊലീസിന് സൂചന നല്‍കിയത്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചിലര്‍ കൂടി ഉടന്‍ വലയിലാകുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsKallada Travel Issue
News Summary - Kallada Travel Issue - Kerala news
Next Story