Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കല്ലട’ ബസിലെ മർദനം...

‘കല്ലട’ ബസിലെ മർദനം ഗുരുതര കുറ്റകൃത്യമെന്ന് ഹൈകോടതി

text_fields
bookmark_border
kallada-23
cancel

കൊച്ചി: ‘കല്ലട’ ടൂറിസ്റ്റ് ബസിലെ യാത്രക്കാർക്ക് മർദനമേറ്റ സംഭവം ഗുരുതര കുറ്റകൃ ത്യമെന്ന് ഹൈകോടതി. യാത്രക്കാരെ മർദിച്ച സംഭവത്തിലെ ഏഴുപ്രതികളുടെ ജാമ്യം റദ്ദാക് കാൻ പൊലീസ് നൽകിയ ഹരജി പരിഗണിക്കെവയാണ് ഈ നിരീക്ഷണം. ജാമ്യാപേക്ഷ റദ്ദാക്കാനുള്ള ഹരജി വൈകാൻ ഇടയായതെന്തെന്ന് കോടതി ആരാഞ്ഞു. കേസിൽ പ്രതികൾക്ക് നോട്ടീസ് ഉത്തരവായ േകാടതി കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി.

ബസ് ജീവനക്കാർകൂടിയായ പ്രതികൾക്ക് എറണാകുളം സെഷൻസ് കോടതി അനുവദിച്ച ജാമ്യത്തിനെതിരെയാണ് പൊലീസിെൻറ ഹരജി.
ഈ മാസം 20ന് പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്താൻ നിശ്ചയിച്ചിരിക്കെ വെക്കേഷൻ ചുമതലയുള്ള സെഷൻസ് കോടതി പ്രതികൾക്ക് 15ന് ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും കീഴ്കോടതി സംഭവത്തിെൻറ ഗൗരവം കണക്കിലെടുക്കാതെയാണ് ജാമ്യം നൽകിയതെന്നുമാണ് തൃക്കാക്കര പൊലീസ് നൽകിയ ഹരജിയിലെ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newssuresh kalladaKallada travells
News Summary - Kallada bus issue-Kerala news
Next Story