Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ. ശ്രീകുമാർ...

കെ. ശ്രീകുമാർ തിരുവനന്തപുരം മേയർ

text_fields
bookmark_border
k-sreekumar
cancel

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷെൻറ 45ാമത് മേയറായി ഇടതുമുന്നിണിയിലെ ക െ. ശ്രീകുമാറിനെ തെരഞ്ഞെടുത്തു. മേയർ സ്ഥാനത്തേക്ക് മത്സരിച്ച ബി.ജെ.പിയിലെ എം.ആര്‍. ഗ ോപനെയും യു.ഡി.എഫിലെ ഡി. അനില്‍കുമാറിനെയും പരാജയപ്പെടുത്തിയാണ് ശ്രീകുമാർ വിജയി ച്ചത്.

മേയറായിരുന്ന വി.കെ. പ്രശാന്ത് വട്ടിയൂര്‍ക്കാവ് എം.എല്‍.എ ആയതോടെയാണ് പുതിയ മേയറെ തെരഞ്ഞെടുത്തത്. മൂന്ന് മുന്നണികളും മത്സരരംഗത്തുണ്ടായിരുന്നു. നഗരസഭയിലെ മൊത്തം അംഗസംഖ്യയായ 99ൽ കേവല ഭൂരിപക്ഷം വേണ്ടത് 50 വോട്ടുകളാണ്. ഒരുമുന്നണിക്കും കേവല ഭൂരിപക്ഷമില്ലാത്തതിനാൽ രണ്ട് ഘട്ടങ്ങളിലായിരുന്നു വോെട്ടടുപ്പ്.

ആദ്യഘട്ടത്തിൽ ഏറ്റവും കുറവ് ലഭിച്ച യു.ഡി.എഫ് അംഗത്തെ ഒഴിവാക്കിയാണ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. രണ്ടാം റൗണ്ടില്‍ കെ. ശ്രീകുമാറും ബി.ജെ.പിയിലെ എം.ആര്‍. ഗോപനും നേരിട്ടായിരുന്നു മത്സരം. 100 വാർഡുകളുള്ള കോർപറേഷനിൽ വി.കെ. പ്രശാന്ത് രാജിവെച്ചതിനാൽ കഴക്കൂട്ടം വാർഡ് ഒഴിഞ്ഞുകിടക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsk sreekumartrivandrum mayor
News Summary - k sreekumar elected as trivandrum mayor-kerala news
Next Story