Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജിഷ വധക്കേസിലെ സാക്ഷി...

ജിഷ വധക്കേസിലെ സാക്ഷി തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
ജിഷ വധക്കേസിലെ സാക്ഷി തൂങ്ങിമരിച്ച നിലയിൽ
cancel

പെരുമ്പാവൂർ: ജിഷ വധക്കേസിലെ മഹസ്സർ സാക്ഷി തൂങ്ങിമരിച്ച നിലയിൽ.  പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി സ്വദേശി പുത്തൻകുടി വീട്ടിൽ മത്തായിയുടെ മകൻ പി.എം. സാബുവാണ് (38) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ വീട്ടിലെ മുറിയിലാണ് മൃതദേഹം കണ്ടത്. 
ജിഷ വധക്കേസിലെ പ്രതിയെന്ന സംശയത്തിൽ പൊലീസ് ഇദ്ദേഹത്തെ ക്രൂരമർദനത്തിന് ഇരയാക്കിയിരുന്നു. ജിഷയുടെ മാതാവ് രാജേശ്വരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

സാബുവും രാജേശ്വരിയും തമ്മിൽ മുമ്പുണ്ടായ വാക്തർക്കവും രാജേശ്വരിക്കുണ്ടായ വ്യക്തി വൈരാഗ്യവുമാണ് സാബുവിനെതിരെ മൊഴി കൊടുക്കാനുണ്ടായ സാഹചര്യമെന്ന് പൊലീസ് പിന്നീട് കണ്ടെത്തി ഇദ്ദേഹത്തെ വിട്ടയച്ചു. എന്നാൽ, മാനസികമായി തകർന്ന സാബു പിന്നീട് വീട്ടിൽ ഓട്ടോ വർക്ഷോപ്പും രാത്രി പെരുമ്പാവൂർ സസ്യമാർക്കറ്റിന് സമീപം ഓട്ടോ ഓടിച്ചും കഴിഞ്ഞുവരികയായിരുന്നു. 
ഇതിനിടെ  മദ്യപാനവും തുടങ്ങി. അവിവാഹിതനാണ്. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു. മാതാവ്: മറിയാമ്മ. സഹോദരങ്ങൾ: പരേതനായ സാനി, ഷീബ, മിനി. 
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കുറുപ്പംപടി സെൻറ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ സംസ്കരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsperumbavoorjisha murder casemalayalam news
News Summary - Jisha murder case witness dead
Next Story