Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിഷേധം ഫലം കണ്ടു;...

പ്രതിഷേധം ഫലം കണ്ടു; വേണാടും ജനശതാബ്ദിയും തുടരും

text_fields
bookmark_border
പ്രതിഷേധം ഫലം കണ്ടു; വേണാടും ജനശതാബ്ദിയും തുടരും
cancel

തിരുവനന്തപുരം: കേരളത്തിലെ സ്െപഷൽ ട്രെയിനുകൾ റദ്ദാക്കാനുള്ള നീക്കത്തിൽനിന്ന് റെയിൽവേ പിന്മാറി. വൻ പ്രതിഷേധത്തെതുടർന്നാണ് പിന്മാറ്റം.

തിരുവനന്തപുരം-എറണാകുളം വേണാട്, തിരുവനന്തപുരം-കണ്ണൂർ, തിരുവനന്തപുരം-കോഴിക്കോട് ശതാബ്ദി സ്പെഷൽ ട്രെയിനുകൾ റദ്ദാക്കാനുള്ള നിർദേശമാണ് റെയിൽവേ ബോർഡിെൻറ പരിഗണനയിലുണ്ടായിരുന്നത്. യാത്രക്കാരില്ലെന്ന കാരണമാണ് ഇതിനായി ഉന്നയിച്ചിരുന്നത്.

പ്രതിഷേധത്തെതുടർന്ന് വേണാട് മാത്രം റദ്ദാക്കാനും ശതാബ്ദി സ്പെഷലുകൾ തുടരാനും റെയിൽവേ തീരുമാനിച്ചു. പിന്നീട് തിരുവനന്തപുരം ഡിവിഷനാണ് വേണാടും റദ്ദാക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.

സർവിസുകൾ പൂർണമായും നിർത്തിവെച്ച ലോക്ഡൗണിനുേശഷം ഇളവുകളെ തുടർന്നാണ് ശതാബ്ദികളും േവണാടുമടക്കം കേരളത്തിന് ഏഴ് സ്പെഷൽ ട്രെയിനുകൾ അനുവദിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train serviceTrain
Next Story