Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകർഷകരെ രക്ഷിക്കാൻ ഉടൻ...

കർഷകരെ രക്ഷിക്കാൻ ഉടൻ ബദൽ നിയമം

text_fields
bookmark_border
കർഷകരെ രക്ഷിക്കാൻ ഉടൻ ബദൽ നിയമം
cancel

തിരുവനന്തപുരം: കേന്ദ്ര കാർഷിക നിയമങ്ങളിൽനിന്ന് കേരളത്തിെല കർഷകരെ സംരക്ഷിക്കാൻ ബദൽ നിയമം ഉടൻ കൊണ്ടുവരുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ.

കേന്ദ്ര കാർഷിക നിയമങ്ങൾ സംസ്ഥാനത്ത് നടപ്പാക്കില്ല. കാർഷികോൽപാദന കമീഷണർ അധ്യക്ഷനും നിയമ സെകട്ടറി കോ ചെയർമാനുമായി ഉന്നതതല സമിതിയെ നിയമത്തിെൻറ കരട് ഉണ്ടാക്കാനായി നിയോഗിച്ചിട്ടുണ്ട്. സി.കെ. ശശീന്ദ്രെൻറ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കൃഷി, ക്ഷീരം, മൃഗസംരക്ഷണം, സഹകരണം അടക്കം രംഗങ്ങളെ ബാധിക്കുന്നതാണ് കേന്ദ്ര നിയമങ്ങൾ. അതിനാൽ നിയമനിർമാണം സങ്കീർണമാണ്. മൂന്ന് നിയമങ്ങളും കേരളത്തിൽ വലിയ പ്രത്യാഘാതമുണ്ടാക്കും. സംസ്ഥാന സർക്കാറുകളെ വിശ്വാസത്തിലെടുക്കാതെയാണ് കേന്ദ്ര നടപടികളെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alternative law
News Summary - Immediate alternative law to save farmers
Next Story