Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ന് ബലിപെരുന്നാൾ

ഇന്ന് ബലിപെരുന്നാൾ

text_fields
bookmark_border
Id.jpg
cancel
കോഴിക്കോട്: പ്രവാചകന്മാരായ ഇബ്രാഹീമിെൻറയും മകൻ ഇസ്മാഇൗലിെൻറയും ത്യാഗോജ്ജ്വല ജീവിതം ഓർമിപ്പിച്ച് വെള്ളിയാഴ്ച ലോകം ബലിപെരുന്നാൾ ആഘോഷിക്കും. മക്കയിൽ ഹജ്ജ് കർമങ്ങളുടെ പൂർത്തീകരണം കൂടിയാണ് പെരുന്നാൾ. കോവിഡ് പശ്ചാത്തലത്തിൽ പെരുന്നാളും ഹജ്ജും പരിമിതികളോടെയാണ് ലോകം ആചരിക്കുന്നത്. 20 ലക്ഷത്തിലേറെ പേരെത്തുന്ന ഹജ്ജ് ഇത്തവണ ആയിരം പേർക്കാക്കി ചുരുക്കി. സംസ്ഥാനത്തും കോവിഡ് കരിമേഘങ്ങൾ പെരുന്നാളിെൻറ നിറം കെടുത്തി. കണ്ടെയ്ൻമെൻറ് സോണായതിനാൽ പല വ്യാപാര കേന്ദ്രങ്ങളും അടഞ്ഞുകിടപ്പാണ്. ബലിപെരുന്നാളും വെള്ളിയാഴ്ചയും ഒന്നിക്കുന്നത് അപൂർവമാണ്. എങ്കിലും മിക്ക പള്ളികളും അടച്ചതിനാൽ പ്രാർഥനകൾ വീട്ടിലൊതുങ്ങും. മുൻകരുതലോടെ പരിമിതമായേ ബലികർമവും നടക്കൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Id festival
Next Story