Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.എസ്.സിക്ക്...

പി.എസ്.സിക്ക് മുന്നിലെ സമരം 16 ദിവസം പിന്നിട്ടു; വിദ്യാർഥിവേദി സംസ്ഥാന സെക്രട്ടറിയെ അറസ്റ്റ് ചെയ്തുനീക്കി

text_fields
bookmark_border
പി.എസ്.സിക്ക് മുന്നിലെ സമരം 16 ദിവസം പിന്നിട്ടു; വിദ്യാർഥിവേദി സംസ്ഥാന സെക്രട്ടറിയെ അറസ്റ്റ് ചെയ്തുനീക്കി
cancel
തിരുവനന്തപുരം: ഐക്യമലയാള പ്രസ്ഥാനത്തിെൻറ നേതൃത്വത്തിൽ പി.എസ്.സി ആസ്ഥാനത്തിന് മു ന്നിൽ നടക്കുന്ന സമരം 16 ദിവസം പിന്നിട്ടു. കെ.എ.എസ് ഉൾപ്പെടെ എല്ലാ പരീക്ഷകളുടെയും ചോദ ്യപേപ്പർ മലയാളത്തിൽകൂടി നൽകണമെന്നും സർക്കാറിെൻറ ‘മാതൃഭാഷ ഭരണഭാഷ’ നയം പി.എസ്.സി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. നിരാഹാരം നടത്തിയ വിദ്യാർഥിവേദി സംസ്ഥാന സെക്രട്ടറി പി. സുഭാഷ് കുമാറിെൻറ ആരോഗ്യനില മോശമായതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വിദ്യാർഥിവേദി സംസ്ഥാന കമ്മിറ്റി അംഗവും കാലടി സംസ്കൃത സർവകലാശാല സാഹിത്യ ഗവേഷക വിദ്യാർഥിയുമായ അനൂപ് വളാഞ്ചേരി സമരം ഏറ്റെടുത്തു. തിരുവനന്തപുരം നഗരത്തിലെ െറസിഡൻറ്സ് അസോസിയേഷനുകളുടെ ഭാരവാഹികൾ സമരപ്പന്തൽ സന്ദർശിക്കുകയും ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുഭാഷ് കുമാറിനെ രാവിലെ സന്ദർശിച്ചിരുന്നു.

പു.ക.സ സംസ്ഥാന പ്രസിഡൻറ് ഷാജി എൻ. കരുൺ, ഭാസുരേന്ദ്ര ബാബു, മണമ്പൂർ രാജൻബാബു, പട്ടം ശശിധരൻ നായർ, അഡ്വ. പുഞ്ചക്കരി ജി. രവീന്ദ്രൻ നായർ, ഡോ. കെ.കെ. കൃഷ്ണകുമാർ, ഡോ. ടി.വി. സുനീത, ഡോ. അജയപുരം ജ്യോതിഷ്കുമാർ, ഗോപാലകൃഷ്ണൻ, ആർ. അജയൻ, സി. ഉദയകല, സുബൈർ അരിക്കുളം, ഹരിദാസൻ പി.എസ്. വരദൻ (തമിഴ് ഭാഷാ സംരക്ഷണ സമിതി) തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hunger strikekasPSC office
News Summary - hunger strike psc office
Next Story