Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാടാർ സംവരണത്തിനെതിരെ...

നാടാർ സംവരണത്തിനെതിരെ ഹിന്ദു െഎക്യവേദി

text_fields
bookmark_border
Hindu Aikya Vedi against nadar reservation
cancel

കോട്ടയം: സംവരണേതര സമൂഹങ്ങൾക്ക് ഒ.ബി.സി സംവരണം നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെയും ഇടത്-വലത് മുന്നണികളുടെ നീതിനിഷേധത്തിനും അവഗണനക്കും എതിരെയും ഹിന്ദു ഐക്യവേദി സംസ്ഥാന വ്യാപകമായി പ്രതിഷേധവും ഹിന്ദു ജനജാഗരണ യാത്രകളും സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു വാർത്തസമ്മേളനത്തിൽ അറിയിച്ചു.

രാജ്യത്ത് ജാതിക്കാണ് സംവരണമെന്നിരിക്കെ മതംമാറി ക്രിസ്ത്യാനിയായി ജീവിക്കുന്ന നാടാർ സമൂഹത്തിലെ അഞ്ചു ലക്ഷത്തിലധികംപേരെ ഒ.ബി.സി ലിസ്റ്റിൽപെടുത്തി സംവരണം നൽകുന്നത് അനീതിയാണ്. ജാതിസംവരണം മതത്തിന് നൽകുന്നതിനെതിരെ ബുധനാഴ്ച സെക്രേട്ടറിയറ്റ് നടയിലും കലക്ടറേറ്റുകൾക്ക് മുന്നിലും ധർണ നടത്തും.

സംസ്ഥാന വ്യാപകമായി ഒപ്പുശേഖരണവും പോസ്റ്റ് കാർഡ് നിവേദനം അയക്കലും 25 മുതൽ മാർച്ച് 10 വരെ നടക്കും. ഒ.ബി.സി സംഘടനകൾ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് ഹിന്ദു ഐക്യവേദി പിന്തുണ നൽകും. നിയമനടപടി സ്വീകരിക്കുമെന്നും ബിജു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nadar reservationHindu AikyaVedi
News Summary - Hindu Aikya Vedi against nadar reservation
Next Story