Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎന്തു തടസ്സമുണ്ടായാലും...

എന്തു തടസ്സമുണ്ടായാലും കോടതി വിധികൾ നടപ്പാക്കണം ഹൈകോടതി

text_fields
bookmark_border
highcourt
cancel

കൊച്ചി: എന്തു തടസ്സമുണ്ടായാലും കോടതിവിധികൾ നടപ്പാക്കുകതന്നെ വേണമെന്ന് ഹൈകോടതി. സാമൂഹികസാഹചര്യങ്ങൾ ഇതിന് തടസ്സമായി ചൂണ്ടിക്കാട്ടാനാവില്ലെന്നും ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ വ്യക്തമാക്കി. കോതമംഗലം ചെറിയ പള്ളി പ്രശ്നത്തിൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കിയുള്ള നടപടി അനിവാര്യമാണെന്നും ക്രമസമാധാനപ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നുമുള്ള സർക്കാർ മറുപടിയെ വിമർശിച്ചാണ് ഈ നിരീക്ഷണം. 

സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലെ പ്രശ്നങ്ങളാണ് സർക്കാർ ചൂണ്ടിക്കാട്ടിയത്. വിശുദ്ധമേഖലയായ പള്ളിയിൽ രക്തച്ചൊരിച്ചിലും ടിയർഗ്യാസും അനുവദിക്കാനാവില്ലെന്നാണ് സർക്കാർ വാദം. ഇത് അംഗീകരിക്കാനാവില്ല. ആളപായമുണ്ടെന്നുപറഞ്ഞ് കോടതിയോട് വിലപേശാനാണ് സർക്കാർ ശ്രമിക്കുന്നത്.

നിയമത്തിെൻറ പിൻബലമുള്ള സർക്കാറിന് മുൻസിഫ് കോടതിയുടെ വിധി നടപ്പാക്കാനാവാത്തവിധം നിസ്സഹായതയുണ്ടെന്ന് പറയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് കലക്ടർ പള്ളി ഏറ്റെടുക്കാൻ ഉത്തരവിട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsVERDICT
News Summary - High court - Kerala news
Next Story