Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൈകോടതി കനിഞ്ഞു;...

ഹൈകോടതി കനിഞ്ഞു; അശ്വതിക്ക് ഡോക്ടറാവാം

text_fields
bookmark_border
aswathy
cancel
camera_alt

അശ്വതി

കരുവാരകുണ്ട് (മലപ്പുറം): മെഡിക്കൽ ബോർഡിെൻറ ചുവപ്പുകൊടിയിൽ മെഡിസിൻ പ്രവേശനം വഴിയടഞ്ഞ അശ്വതിക്ക് ഹൈകോടതിയുടെ പച്ചക്കൊടി. കോടതിയുടെ അനുകൂല ഉത്തരവനുസരിച്ച് ബുധനാഴ്ച അശ്വതി മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശനം നേടും.

കേരളത്തിലെ പ്രത്യേക പരിഗണനാവിഭാഗത്തിൽ 17ാം റാങ്കുകാരിയായ കരുവാരകുണ്ട് കക്കറ പള്ളിക്കുത്ത് മുരളീധരെൻറ മകൾ അശ്വതി കേന്ദ്ര അലോട്ട്മെൻറിലാണ് മഞ്ചേരി മെഡിക്കൽ കോളജ് പ്രവേശനപട്ടികയിൽ ഇടംനേടിയത്. എന്നാൽ, കാലുകൾക്കും വലതുകൈക്കും ശേഷിക്കുറവുള്ളതിനാൽ ശസ്ത്രക്രിയയും മറ്റും ചെയ്യാൻ സാധിക്കില്ലെന്ന് കണ്ടെത്തിയ പ്രത്യേക മെഡിക്കൽ ബോർഡ് ഈ പ്രതിഭയെ അയോഗ്യയാക്കിയിരുന്നു.

ചെറുപ്പംമുതലേ ഡോക്ടർ മോഹവുമായി പഠിച്ച അശ്വതിയെയും കുടുംബത്തെയും വിധി തളർത്തി. ഇതോടെയാണ് അശ്വതി തിങ്കളാഴ്ച അഡ്വ. കാളീശ്വരം രാജ് വഴി ഹൈകോടതിയെ സമീപിച്ച് അനുകൂലവിധി നേടിയത്. സി.പി. ഷൈജുവിെൻറ നേതൃത്വത്തിൽ നാട്ടുകാരാണ് അശ്വതിക്ക് നിയമസഹായം നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical boardAshwathy
News Summary - High Court acquitted; Ashwathy can be a doctor
Next Story