Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരാണ് അത് ലറ്റിക്...

ആരാണ് അത് ലറ്റിക് ഫെഡറേഷനെ നിയന്ത്രിക്കുന്നതെന്ന് ഹൈകോടതി

text_fields
bookmark_border
highcourt
cancel

കൊച്ചി: ലോക അത്ലറ്റിക് മീറ്റിൽ പെങ്കടുക്കാൻ രാജ്യാന്തര താരം പി.യു. ചിത്രക്ക് അവസരം നിഷേധിച്ചതിനെതിരായ ഹരജിയിൽ ഹൈകോടതി കേന്ദ്രസര്‍ക്കാറിെൻറ വിശദീകരണം തേടി. കഴിഞ്ഞദിവസം കേസ് പരിഗണിച്ച കോടതി ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനോട് വിശദീകരണം േതടുകയും ഫാക്സിലൂടെേയാ ഇ-മെയിലിലൂടെയോ നോട്ടീസ് അയക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഫെഡറേഷൻ അധികൃതർ നേരിേട്ടാ അഭിഭാഷകർ മുഖേനയോ ഹാജരായി വിശദീകരണം നൽകിയില്ല. തുടർന്നാണ് കേന്ദ്രസർക്കാറിനോട് വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടത്. 

അത്ലറ്റിക് ഫെഡറേഷനിൽ സർക്കാറിെൻറ പങ്കാളിത്തമെന്ത്, ഫണ്ട് ലഭ്യത എവിടെനിന്ന്, മത്സരത്തിൽ പെങ്കടുക്കുന്ന കായികതാരങ്ങൾക്ക് സർക്കാർ ഫണ്ട് ചെലവഴിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ് വിശദീകരണം തേടിയത്. നോട്ടീസ് അയച്ചിട്ടും അത്ലറ്റിക് ഫെഡറേഷൻ ഹാജരാകാത്തത് സംബന്ധിച്ച വിശദീകരണവും കേന്ദ്രസർക്കാറിനോട് ആരാഞ്ഞിട്ടുണ്ട്. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.

ഫെഡറേഷനുമായി ഭരണപരമായ ഒരുബന്ധവുമില്ലെന്ന് കേസ് പരിഗണിക്കവേ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) കോടതിയെ അറിയിച്ചു. ഒരുമാനദണ്ഡവും പാലിക്കാതെയാണ് ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കുന്നവരുടെ പട്ടിക തയാറാക്കിയതെന്ന് ചിത്രയുടെ അഭിഭാഷകൻ വാദിച്ചു. ഏഷ്യന്‍ അത്ലറ്റിക് മീറ്റിലെ സ്വര്‍ണ മെഡല്‍ ജേതാവെന്ന നിലയില്‍ ലോകമേളയിലേക്കുള്ള സംഘത്തില്‍ സ്വാഭാവികമായും അംഗമാകേണ്ടതാണെന്ന് ഹരജിക്കാരി ചൂണ്ടിക്കാട്ടി.ആഗസ്റ്റ് നാലുമുതൽ 13 വരെ ലണ്ടനിൽ നടക്കുന്ന ലോകമേളയിൽ പെങ്കടുക്കുന്ന 24 പേരുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ തെൻറ പേര് ഒഴിവാക്കുകയായിരുെന്നന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്ര ഹരജി നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtpu chithraworld championshipindian athletic federation
News Summary - HC on PU Chithra -kerala news
Next Story