Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപകുതിവില തട്ടിപ്പ്:...

പകുതിവില തട്ടിപ്പ്: സ്കൂട്ടറുകൾ പിടിച്ചെടുത്തു

text_fields
bookmark_border
പകുതിവില തട്ടിപ്പ്: സ്കൂട്ടറുകൾ പിടിച്ചെടുത്തു
cancel

നിലമ്പൂർ: പകുതിവിലക്ക് ഇലക്ട്രിക് സ്കൂട്ടർ, തയ്യൽ മെഷീൻ, ലാപ്ടോപ് എന്നിവ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്താൻ ഇടനിലക്കാരനായ നിലമ്പൂരിലെ ബിനോയി പാട്ടത്തിലിന്‍റെ ഓസ് വാൾഡ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫിസിൽ പൊലീസ് പരിശോധന നടത്തി. നിലമ്പൂർ നഗരസഭ അധികൃതരുടെ സാന്നിധ‍്യത്തിൽ ഓഫിസിന്‍റെ പൂട്ട് പൊളിച്ചാണ് നിലമ്പൂർ ഇൻസ്പെക്ടർ സുനിൽ പുളിക്കലിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

ഉപയോഗിക്കാത്ത സ്കൂട്ടറുകളും സൈക്കിളുകളും തയ്യൽമെഷീനുകളും കണ്ടെത്തിയ പൊലീസ് ഇവ പിടിച്ചെടുത്തു. ഓഫിസ് സീൽ ചെയ്തു. ട്രസ്റ്റ് ചെയർമാൻ ബിനോയി പാട്ടത്തിൽ ഒളിവിലാണ്. ഇയാൾ സംസ്ഥാനം വിട്ടതായും ഉടൻ അറസ്റ്റ് ചെയ്യാനാകുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസവും ഓഫിസിൽ നിന്ന് പൊലീസ് രേഖകൾ കസ്റ്റഡിയിലെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Half Price Scam Case
News Summary - Half price vehicle scam; scooters siezed
Next Story