Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.എസ്.െഎയുടെ കൈയിലെ...

എ.എസ്.െഎയുടെ കൈയിലെ തോക്കിൽനിന്ന് വെടിപൊട്ടി പൊലീസുകാരന് പരിക്ക് 

text_fields
bookmark_border
എ.എസ്.െഎയുടെ കൈയിലെ തോക്കിൽനിന്ന് വെടിപൊട്ടി പൊലീസുകാരന് പരിക്ക് 
cancel

മാനന്തവാടി: തോക്ക് നന്നാക്കുന്നതിനിടെ എ.എസ്.ഐയുടെ കൈയിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി പൊലീസുകാരന് നിസ്സാര പരിക്ക്. തലപ്പുഴ സ്റ്റേഷനിൽ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. മാവോവാദി ഭീഷണി നിലനിൽക്കുന്ന ജില്ലയിലെ പ്രധാന സ്റ്റേഷനുകളിലൊന്നായ തലപ്പുഴയിൽ പ്രത്യേക സുരക്ഷ സംവിധാനം ഒരുക്കിയതിെൻറ ഭാഗമായി എ.ആർ ക്യാമ്പിൽനിന്നുള്ള പൊലീസ് സേനാംഗങ്ങളെയും ഡ്യൂട്ടിക്ക് നിയോഗിക്കാറുണ്ട്. 

മാവോവാദി ഭീഷണിയുടെ പശ്ചാത്തലത്തിൽ സ്റ്റേഷനിൽനിന്ന് ഡ്യൂട്ടിക്ക് പുറത്തേക്ക് പോകുന്നവർ തോക്ക് കൈവശം വെക്കണമെന്ന് കർശന നിർദേശവുമുണ്ട്. രാത്രിയിൽ ഡ്യൂട്ടിക്ക് പോകുന്നതിനായി തോക്ക് പരിശോധന നടത്തുന്നതിനിടെയാണ് എ.എസ്.ഐ അബു ഏലിയാസിെൻറ കൈയിലെ തോക്കിൽനിന്ന്  വെടിയുതിർന്നത്. ഇതിനെ തുടർന്ന് സിവിൽ പൊലീസ് ഓഫിസർ അനിൽ കുമാറിെൻറ ഇടതുകൈക്കാണ്  പരിക്കേറ്റത്.

കഴിഞ്ഞയാഴ്ച ഉദ്ഘാടനം കഴിഞ്ഞ സ്റ്റേഷൻ കെട്ടിടത്തിലെ ടൈലിനും ചെറിയ കേടുപാടുകൾ പറ്റി. കൽപറ്റ എ.ആർ ക്യാമ്പിലെ എ.എസ്.െഎയായ അബു ഏലിയാസ് മുഖ്യമന്ത്രിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടുവെന്നതിെൻറ പേരിൽ നടപടിക്ക് വിധേയനായിരുന്നു. സംഭവം സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gun shot
News Summary - gun shot
Next Story