Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനീതികേടിന്‍റെ...

നീതികേടിന്‍റെ പുകച്ചുരുളുകളേറ്റ് മഹാത്മാവും കരഞ്ഞിരിക്കും...

text_fields
bookmark_border
നീതികേടിന്‍റെ പുകച്ചുരുളുകളേറ്റ് മഹാത്മാവും  കരഞ്ഞിരിക്കും...
cancel

അടിമത്തത്തിൽനിന്ന് ഈ മണ്ണിനെ മോചിപ്പിച്ച മഹാത്മയുടെ തണലിൽ മത ജാതി വർണ ഭേദമില്ലാതെ ഭാരതജനത വാടാതെ നിന്നു. ജീവനായിരുന്ന മണ്ണിലേക്കുതന്നെ മഹാത്മയെ വീഴ്ത്തിയിട്ടും ആ വെളിച്ചം കെടുത്താൻ ഇരുട്ടിെൻറ ശക്തികൾക്കായിട്ടില്ല.

ഗാന്ധി വിഭാവനം ചെയ്ത സഹവർത്തിത്വവും മാനവികതയുമെല്ലാം ഒരറ്റത്തുനിന്ന് അടിച്ചുതകർത്തും ചരിത്രം തിരുത്തിയും ആ ശക്തികൾ സംഹാര നൃത്തം ചെയ്യുേമ്പാഴും ഇന്ത്യയെന്ന മഹാസങ്കൽപത്തിെൻറ ശാന്തിമന്ത്രമായി ഗാന്ധിദർശനം ഇന്നും നിലനിൽക്കുന്നു.

എങ്കിലും, പിച്ചിച്ചീന്തപ്പെട്ട് മൃതശരീരമായ ഒരു പെൺകുട്ടിയെ മനുഷ്യജീവിയെന്ന പരിഗണന നൽകാതെ പാതിരാവിൽ കത്തിച്ചുകളഞ്ഞ ആ കുറ്റിക്കാട്ടിൽനിന്നുയർന്ന നീതികേടിെൻറ പുകച്ചുരുളുകളേറ്റ് മഹാത്മയെന്ന മഹാമേരുവും കരഞ്ഞിരിക്കും...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gandhijayanthi
Next Story