Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫ്രീഡം ഫെസ്റ്റിന്...

ഫ്രീഡം ഫെസ്റ്റിന് തലസ്ഥാനത്ത് സമാപനം

text_fields
bookmark_border
ഫ്രീഡം ഫെസ്റ്റിന് തലസ്ഥാനത്ത് സമാപനം
cancel

തിരുവനന്തപുരം: സാങ്കേതികവിദ്യയുടെ ജനാധിപത്യവത്കരണവും അറിവിന്‍റെ സ്വാതന്ത്ര്യ പ്രഖ്യാപനവുമായി ഫ്രീഡം ഫെസ്റ്റിന് തലസ്ഥാനത്ത് സമാപനം. നാല് ദിവസങ്ങളിൽ വിവിധ വേദികളിലായി സെമിനാറുകൾ, സംവാദങ്ങൾ, ചർച്ചകൾ, എക്സിബിഷനുകൾ, സാംസ്കാരിക പരിപാടികൾ, ഫിലിം പ്രദർശനങ്ങൾ എന്നിവ നടന്നു. രാജ്യത്തെ ആദ്യ സമ്പൂർണ ഇ-ഭരണമുള്ള സംസ്ഥാനമെന്ന നിലയിൽ കേരളം ഡിജിറ്റൽ സേവനരംഗത്ത് രാജ്യത്തിന് മാതൃകയാണെന്ന് മുൻ പ്രതിരോധ സെക്രട്ടറി ഡോ. അജയകുമാർ അഭിപ്രായപ്പെട്ടു.

അവസാന ദിവസം നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സ്കൂളുകളിൽ നൂതന സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതികൾ നടപ്പാക്കിവരികയാണെന്ന് ഡിജിറ്റൽ കോൺക്ലേവിൽ വി. ശിവൻകുട്ടി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Freedom Fest
News Summary - Freedom Fest ends in capital city
Next Story