Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാളയാർ പെൺകുട്ടികളുടെ...

വാളയാർ പെൺകുട്ടികളുടെ നീതിക്കായി അഭയ കേസിലെ പോരാളികളും

text_fields
bookmark_border
valayar.jpg
cancel

കൊച്ചി: വാളയാറിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടികളുടെ മാതാവ് നീതിക്കായി നടത്തുന്ന പോരാട്ടത്തിന് ഐക്യദാർഢ്യവുമായി അഭയ കൊലക്കേസിൽ നിയമപോരാട്ടം നടത്തിയവർ എത്തുന്നു.

വാളയാർ നീതി സമരസമിതി തിങ്കളാഴ്ച മൂന്നിന് എറണാകുളം കച്ചേരിപ്പടിയിലെ ഗാന്ധിഭവനിൽ നടത്തുന്ന ഐക്യദാർഢ്യ സദസ്സിൽ അഭയക്ക് നീതികിട്ടാൻ പോരാടിയ ജോമോൻ പുത്തൻപുരക്കൽ, മുഖ്യസാക്ഷി രാജു തുടങ്ങിയവർ പങ്കെടുക്കും.

വാളയാർ കുരുന്നുകളുടെ മാതാവ്, അഡ്വ. ജയശങ്കർ, വിളയോടി വേണുഗോപാൽ തുടങ്ങിയവരും പങ്കെടുക്കും.

വാളയാർ കേസ് അട്ടിമറിച്ച് പ്രതികളെ രക്ഷിച്ച എം.ജെ. സോജനടക്കമുള്ള ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന സർക്കാർ നടപടിക്കെതിരെയാണ് സമരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:valayar case
News Summary - Fighters in the abhaya case for the justice of the Walayar girls
Next Story