Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഴിഞ്ഞം:...

വിഴിഞ്ഞം: പുരോഹിതന്മാരുടെ കാർമികത്വത്തിൽ ഉപവാസം തുടങ്ങി

text_fields
bookmark_border
vizhinjam strike 987976a
cancel

തിരുവനന്തപുരം: തീരദേശത്തെ ആത്മീയ നേതാക്കളുടെ ഉപവാസത്തോടെ വിഴിഞ്ഞം അന്താരാഷ്ട്ര വാണിജ്യ തുറമുഖ നിർമാണത്തിനെതിരായ സമരം അഞ്ചാം ഘട്ടത്തിലേക്ക് കടന്നു.

തിരുവനന്തപുരം ലത്തീൻ അതിരൂപത മുൻ ആർച് ബിഷപ് സൂസപാക്യം, അതിരൂപത ആർച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, സഹായ മെത്രാൻ ഡോ.ആർ. ക്രിസ്തുദാസ് ഉൾപ്പെടെ വൈദികരും സമരസമിതി നേതാക്കളും ആദ്യദിന ഉപവാസത്തിൽ പങ്കെടുത്തു. പാളയം പള്ളി ഇമാം മൗലവി ഡോ.വി.പി. സുഹൈബ് സമരം ഉദ്ഘാടനം ചെയ്തു. പ്രളയകാലത്ത് മത്സ്യത്തൊഴിലാളികളുടെ മുതുകിൽ ചവിട്ടിയാണ് കേരളം സുരക്ഷാ കേന്ദ്രങ്ങളിലേക്ക് പോയതെന്നും അവരുടെ വീടുകൾ കടലെടുക്കുമ്പോൾ നിശ്ശബ്ദരായി ഇരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ ഡോ. തോമസ് തറയിൽ, കൊല്ലം രൂപത മെത്രാൻ ഡോ. പോൾ മുല്ലശ്ശേരി, വലിയതുറ ഫൊറോന വികാരി ഡോ. ഹെയ്ന്‍റിഫ് നായകം, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വെട്ടുകാട് സോളമൻ, പി.സി. ജോർജ് അടക്കം നേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തി.

മത്സ്യത്തൊഴിലാളികളുടെ ജീവനും ജീവനോപാധികളും നഷ്ടമാക്കുകയും തീരദേശത്തെ കടലെടുക്കുന്ന തുറമുഖ നിർമാണം നിർത്തിവെച്ച് ആഘാതപഠനം നടത്തണമെന്നതുൾപ്പെടെ ഏഴിന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

സെക്രട്ടേറിയറ്റിന് മുന്നിൽ ആരംഭിച്ച സമരത്തിന്‍റെ 47ാം ദിനവും തുറമുഖ കവാടത്തിനു മുന്നിലെ സമരത്തിന്‍റെ 21ാം ദിനവുമാണ് റിലേ ഉപവാസത്തിലേക്ക് കടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vizhinjam
News Summary - Fasting began in vizhinjam protest
Next Story