Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവാദ ഫോൺവിളിക്ക്...

വിവാദ ഫോൺവിളിക്ക് മറുപടിയുമായി മന്ത്രി ഓഫിസ്

text_fields
bookmark_border
വിവാദ ഫോൺവിളിക്ക് മറുപടിയുമായി മന്ത്രി ഓഫിസ്
cancel

തിരുവനന്തപുരം: മന്ത്രി തിലോത്തമെൻറ ഓഫിസിലെ വിവാദ ഫോൺവിളിക്ക് മറുപടിയുമായി മന ്ത്രി ഓഫിസ്. മാധ്യമ പ്രവർത്തകനെന്ന് സൂചിപ്പിച്ചാണ് ഫോൺ വിളിച്ചതെന്ന് മന്ത്രിയുടെ പ്ര ൈവറ്റ് സെക്രട്ടറി ഇ.ആർ. ജോഷി വാർത്തക്കുറിപ്പിൽ അറിയിച്ചു.

സൗജന്യ പലവ്യഞ്ജന കിറ ്റ് വിതരണവുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥൻ വ്യാജവാർത്ത പ്രചരിപ്പിക്കുന്നെന്ന് രണ്ട് പരാതികൾ മന്ത്രി ഓഫിസിൽ ലഭിച്ചു. ഇക്കാര്യം സംബന്ധിച്ചാണ് ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് അന്വേഷിച്ചത്. മാധ്യമപ്രവർത്തകർക്ക് തെറ്റായ വാർത്ത നൽകുന്നതിനെക്കുറിച്ചാണ് സംസാരിച്ചത്. വിവരങ്ങൾ തന്ത്രപരമായി മനസ്സിലാക്കാനാണ് മാധ്യമപ്രവർത്തകനെന്ന് സൂചിപ്പിച്ചത്.

ഫോൺസംഭാഷണവും പരാതികളും സപ്ലൈകോ അധികാരികൾക്ക് അയച്ചുകൊടുത്തു. അതിെൻറ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്. അച്ചടക്കനടപടികളും ക്രിമിനൽ കേസുകളും നേരിടുന്ന ഇൗ ഉദ്യോഗസ്ഥനെ വെള്ളപൂശുന്ന സമീപനം സ്വീകരിക്കരുതെന്നും ജോഷി വാർത്തക്കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - explanation in phone call controversy
Next Story