Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകമ്മി 10327 കോടി;...

കമ്മി 10327 കോടി; നികത്താൻ വൈദ്യുതി നിരക്ക് വർധിപ്പിക്കണമെന്ന് നിർദേശം

text_fields
bookmark_border
കമ്മി 10327 കോടി; നികത്താൻ വൈദ്യുതി നിരക്ക് വർധിപ്പിക്കണമെന്ന് നിർദേശം
cancel

തിരുവനന്തപുരം: വൈദ്യുതി ബോർഡിന് 10,327 കോടി രൂപ കമ്മിയുണ്ടെന്നും നികത്താൻ നിരക്ക് വ ർധന വേണ്ടിവരുമെന്നും 2019ലെ കരട് വൈദ്യുതിനയത്തിൽ നിർദേശം. 2013-14 വരെയുള്ള കണക്ക് പ്രക ാരം മാത്രം 5452 കോടിയുടെ റവന്യൂ വിടവും 14-15 മുതൽ 16-17 വരെ 4875.88 കോടിയുടെ റവന്യൂ നഷ്ടവുമുണ്ട്. ഇ തിൽ 1040 കോടി മാത്രമാണ് നിരക്ക് വർധനയായി പിരിച്ചെടുക്കാൻ അനുവദിച്ചതെന്നും നയത്ത ിൽ പറയുന്നു.

പ്രധാന നിർദേശങ്ങൾ

  • കേടായ മീറ്റർ ഒരു വർഷത്തിനകം മാറ്റും. ഘ ട്ടംഘട്ടമായി സ്മാർട്ട് മീറ്റർ സ്ഥാപിക്കും. വൈദ്യുതി വാങ്ങലിന് ഹ്രസ്വ-മധ്യ-ദീർഘകാല അടിസ്ഥാനത്തിൽ ലേലനടപടികളിലൂടെ സംവിധാനം. താരിഫ് ഇതര വരുമാനം വർധിപ്പിക്കും. ബോർഡിെൻറ കടം പുനഃക്രമീകരിക്കും. കുടിശ്ശിക പിരിവ് ശക്തമാക്കും. പുനർവിന്യാസത്തിലൂടെ ശമ്പള-ഭരണ ചെലവ് കുറയ്ക്കും. പ്രസരണ-വിതരണ നഷ്ടം പത്ത് ശതമാനത്തിലും താഴേക്ക് കൊണ്ടുവരും.
  • വൈദ്യുതി അപേക്ഷ ലഘൂകരിക്കും. സെക്ഷൻ ഒാഫിസുകൾ സേവനകേന്ദ്രങ്ങളാക്കി മാറ്റും. കൂടുതൽ ജലവൈദ്യുതപദ്ധതികൾ കൊണ്ടുവരും. സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കും.
  • ജല പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും. ആദായകരമായി പ്രകൃതി വാതകം ലഭിച്ചാൽ താപനിലയങ്ങൾ അതിനനുസരിച്ച് മാറ്റും. മൂന്നുവർഷം കൊണ്ട് പ്രസരണരംഗം ഉടച്ചുവാർക്കും. കൂടങ്കുളം ലൈൻ മൂന്നുവർഷം കൊണ്ട് പൂർത്തിയാക്കും. കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്കും സ്ഥാപിക്കും.
  • ബോർഡിൽ പ്രത്യേക സുരക്ഷ വിഭാഗം രൂപവത്കരിക്കും. വൈദ്യുതി സംവിധാനത്തിലെ എല്ലാ ജോലികൾക്കും വർക്ക് പെർമിറ്റ് സംവിധാനം കൊണ്ടുവരും. ആവശ്യമായ ഇടങ്ങളിൽ കമ്പിക്ക് പകരം ഭൂഗർഭ കേബിളുകൾ അടക്കം സ്ഥാപിക്കും. സുരക്ഷ ഒാഡിറ്റിന് പഞ്ചായത്തുതല സമിതികൾ.
  • ഗാർഹിക വൈദ്യുതി ഉപകരണ ഗുണനിലവാരം ഫലപ്രദമാക്കും. സിവിൽ എൻജിനീയറിങ് വിഭാഗത്തിെൻറ പ്രവർത്തനം വൈവിധ്യവത്കരിച്ച് നിർമാണങ്ങൾ ഏെറ്റടുക്കും.
  • സംസ്ഥാനത്തുടനീളം ബാറ്ററി ചാർജിങ് /സ്വൈപ്പിങ് സ്റ്റേഷനുകൾ ഉണ്ടാക്കും.
  • സൗരോർജ പദ്ധതികൾക്കായി പ്രേത്യക കമ്പനി. ഉപഭോക്താവിെൻറ ആവശ്യം അനുസരിച്ചുള്ള സംവിധാനമൊരുക്കാൻ എസ്.പി.വി വരും.
  • ഹൈഡൽ ടൂറിസം വികസനത്തിന് ബോർഡിന് കീഴിൽ അനുബന്ധ കമ്പനി രൂപവത്കരിക്കും. തദ്ദേശസ്ഥാപങ്ങളുമായി ബന്ധപ്പെട്ട് സംയുക്ത സംരംഭവുമുണ്ടാക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksebelectricity tariffkerala newsmalayalam news
News Summary - Electricity Tariff -Kerala News
Next Story