Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെവിവേദനയുമായി...

ചെവിവേദനയുമായി ക്ലിനിക്കിലെത്തിയ യുവതിക്കുനേരെ മാനഭംഗ ശ്രമം; ഡോക്ടർ റിമാൻഡിൽ

text_fields
bookmark_border
ചെവിവേദനയുമായി ക്ലിനിക്കിലെത്തിയ യുവതിക്കുനേരെ മാനഭംഗ ശ്രമം; ഡോക്ടർ റിമാൻഡിൽ
cancel
camera_altRepresentative Image
ശ്രീകണ്ഠപുരം: ചെവിവേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ഡോക്ടർ റിമാൻഡിൽ. ശ്രീകണ്ഠപുരത്തെ സ്വകാര്യ ക്ലിനിക്കിലെ  ഡോക്ടർ പ്രശാന്ത് നായിക്കിനെയാണ് തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. യുവതിയുടെ പരാതിയിൽ സംസ്ഥാന വനിത കമീഷനും കേസെടുത്തു. ഡോക്ടർ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തതെന്നും പൊലീസുമായി സംസാരിച്ചശേഷം മറ്റ് നടപടികൾ സ്വീകരിക്കുമെന്നും വനിത കമീഷനംഗം ഇ.എം. രാധ അറിയിച്ചു.  
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലപ്പട്ടം സ്വദേശിയായ യുവതി ചെവിവേദനയുമായി ഭർത്താവിനും കുഞ്ഞിനുമൊപ്പം ശ്രീകണ്ഠപുരത്തെ എസ്.എം.സി ക്ലിനിക്കില്‍ എത്തിയത്. പരിശോധനക്കിടെ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിെച്ചന്നാണ് കേസ്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsrape casemalayalam news
News Summary - doctor rape case -kerala news
Next Story