Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനോട്ട് നിരോധനം...

നോട്ട് നിരോധനം പൂട്ടിയത് രണ്ടു ലക്ഷത്തോളം ചെറുകിട  വ്യവസായങ്ങൾ –േതാമസ് െഎസക്

text_fields
bookmark_border
നോട്ട് നിരോധനം പൂട്ടിയത് രണ്ടു ലക്ഷത്തോളം ചെറുകിട  വ്യവസായങ്ങൾ –േതാമസ് െഎസക്
cancel
camera_alt???????? ????????? ????????? ????????? ???????????????????????

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാർ നടപ്പാക്കിയ നോട്ട് നിരോധത്തിലൂടെ സംസ്ഥാനത്ത്‌ രണ്ട്‌ ലക്ഷത്തോളം ചെറുകിട വ്യവസായങ്ങള്‍ അടച്ചുപൂട്ടേണ്ടിവന്നതായി മന്ത്രി തോമസ്‌ ഐസക്‌ നിയമസഭയിൽ അറിയിച്ചു. 10 ലക്ഷത്തോളം പേര്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെട്ടു. നിര്‍മാണ മേഖലയെയും അസംഘടിത മേഖലയെയും നിരോധനം സാരമായി ബാധിച്ചു.

നോട്ടുനിരോധനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഡിജിറ്റല്‍ ഇടപാട്‌ എന്ന ആശയം പരാജയപ്പെട്ടു. ഡിജിറ്റല്‍ ഇടപാടില്‍ നേരത്തേ വര്‍ധന രേഖപ്പെടുത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ കുത്തനെ ഇടിഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നേരത്തേ  ഉണ്ടായിരുന്നതിനെക്കാള്‍ നോട്ടുകള്‍ ഇപ്പോള്‍ പ്രചാരത്തിൽ വന്നത് തിരിച്ചടിയായെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdemonitisationSmall scale industry
News Summary - Demonitisation 2 lakh company closed-Kerala news
Next Story