Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂച്ചക്കൊപ്പം...

പൂച്ചക്കൊപ്പം ഓടിക്കളിച്ച രണ്ടര വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു

text_fields
bookmark_border
പൂച്ചക്കൊപ്പം ഓടിക്കളിച്ച രണ്ടര വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു
cancel
പത്തിരിപ്പാല: പൂച്ചക്കൊപ്പം ഓടിയ ബാലൻ അബദ്ധത്തിൽ വീടിന് സമീപത്തെ കിണറ്റിൽ വീണ് മരിച്ചു. മണ്ണൂർ വലിയകിഴക്കേവീട്ടിൽ സുജേഷ്-നിഷ ദമ്പതികളുടെ മകൻ ദേവനുഷ് (രണ്ടര) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ തൃശൂർ ചേർപ്പിലെ പെരിമ്പിള്ളിശ്ശേരി കൊരമ്പത്ത് ബന്ധുവീട്ടിലാണ് സംഭവം.

ഇവിടെ രണ്ടു കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു. ഇതിനിടെയിലാണ് ദേവനുഷ് പൂച്ചയെ കണ്ടത്. പൂച്ച പുറത്തേക്ക് ഓടിയതോടെ പിറകിൽ ഒാടിയ കുട്ടി സമീപത്തെ കിണറ്റിൽ വീഴുകയായിരുന്നുവെന്ന് പറയുന്നു. കുട്ടിയെ കാണാതായതോടെ വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് കിണറിൽ കണ്ടെത്തിയത്.

അഗ്നിശമന രക്ഷാസേനയെത്തി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുജേഷും ഭാര്യ നിഷയും നാല് വർഷത്തോളമായി ബംഗളൂരുവിലാണ് താമസം. നാല് ദിവസം മുമ്പാണ് ദേവനുഷ് ബംഗളൂരുവിൽ നിന്ന് അമ്മൂമ്മയുടെ കൂടെ തൃശൂരിലെ ചേർപ്പിലെ ബന്ധുവീട്ടിലെത്തിയത്. സംഭവസമയം പിതാവും മാതാവും ബംഗളൂരുവിലായിരുന്നു. മൃതദേഹം മണ്ണൂരിലെത്തിച്ച് വീട്ടുവളപ്പിൽ സംസ്കരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathkerala newsmalayalam news
News Summary - death- kerala news
Next Story