Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദാ..., ഇതല്ലേ എന്‍റെ...

ദാ..., ഇതല്ലേ എന്‍റെ കൂട്ടുകാർ

text_fields
bookmark_border
ദാ..., ഇതല്ലേ എന്‍റെ കൂട്ടുകാർ
cancel

ഈരാറ്റുപേട്ട: പഠനവും ഓൺലൈനായി സ്വന്തം ക്ലാസിൽ പഠിക്കുന്ന കൂട്ടുകാരെ അറിയാത്ത സാഹചര്യമാണെങ്കിൽ പൂഞ്ഞാർ ഗവ. എൽ.പി സ്കൂളിലെ കുട്ടികളോട് ചോദിച്ചാൽ വീട്ടിലെ ചുവരിൽ തൊട്ട് സഹപാഠികളെ കാണിച്ചുതരും. സ്കൂൾ തുറക്കാത്ത സാഹചര്യത്തിൽ ക്ലാസിലെ കുട്ടികളെ പരസ്പരം തിരിച്ചറിയാൻ എല്ലാവരുടെയും ഫോട്ടോകൾ ഉൾപ്പെടുത്തി പ്രത്യേകം കലണ്ടർ തയാറാക്കി വീടുകളിൽ എത്തിച്ചിരിക്കുകയാണ്. 48 കുട്ടികളാണ് ഇത്തവണ ഈ പൊതുവിദ്യാലയത്തിൽ പ്രവേശനം നേടിയത്.

മുഴുവൻ കുട്ടികളുടെയും ഫോട്ടോയും പേരും കലണ്ടറിലുണ്ട്. തെൻറ ക്ലാസിലെ കൂട്ടുകാർ ഒപ്പമുണ്ടെന്ന ചിന്ത കുട്ടികളിലുണ്ടാക്കുക എന്നതാണ് ലക്ഷ്യം.

ഒന്നാംതരത്തിലെ അധ്യാപികമാരായ ലക്ഷ്മി പ്രിയ, സജിദ എന്നിവരാണ് ആശയം മുന്നോട്ടുവെച്ചത്. സമ്മാനവുമായി അധ്യാപികമാർതന്നെയാണ് വീടുകളിലെത്തിയതെന്ന് പ്രധാനാധ്യാപിക സജിമോൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsonline classpoonjar govt lp school
News Summary - Da ..., aren't these my friends
Next Story