Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൊണ്ടിവാഹനങ്ങൾ...

തൊണ്ടിവാഹനങ്ങൾ മാറ്റിയില്ല; ദുരിതംപേറി കുടുംബങ്ങൾ

text_fields
bookmark_border
തൊണ്ടിവാഹനങ്ങൾ മാറ്റിയില്ല; ദുരിതംപേറി കുടുംബങ്ങൾ
cancel

കൊളത്തൂർ: മണലെടുത്തും മണ്ണെടുത്തും പിടിക്കപ്പെടുന്ന വാഹനങ്ങൾ മാറ്റാത്തത് കുടുംബങ്ങൾക്ക് ദുരിതമാകുന്നു. കൊളത്തൂർ പൊലീസ് സ്റ്റേഷന് സമീപത്തെ വീടുകൾക്ക് മുമ്പിലാണ് തൊണ്ടി വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നത്. കാട് മൂടിയ നിലയിലുള്ള വാഹനങ്ങളിൽ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്.

അനധികൃത മണലെടുപ്പിനിടെയും ചെങ്കൽ ഖനനത്തിനിടെയും പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളാണിവ. വർഷങ്ങളായി ഇവിടെ കൂട്ടിയിട്ട വാഹനങ്ങൾ വലിയ മുറവിളികൾക്കൊടുവിൽ മാറ്റിയിരുന്നു. പിന്നെയും വാഹനങ്ങൾ നിറഞ്ഞു. പെരിന്തൽമണ്ണ റോഡ്, വളാഞ്ചേരി റോഡ്, മലപ്പുറം റോഡ് എന്നിവിടങ്ങളിൽ റോഡിന് ഇരുവശത്തായി തൊണ്ടി വാഹനങ്ങൾ നിറഞ്ഞിട്ടുണ്ട്.

പൊലീസ് കൊണ്ടിട്ട വാഹനങ്ങൾ മാറ്റാൻ ഇനി ആരോട് പരാതിപ്പെടണമെന്ന് ഇവർക്കറിയില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - custody vehicles harm the life of family -kerala news
Next Story