Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വര്‍ണക്കടത്ത്...

സ്വര്‍ണക്കടത്ത് കേസില്‍ സി.പി.എം -ബി.ജെ.പി ഒത്തുതീര്‍പ്പ്-സതീശന്‍

text_fields
bookmark_border
vd satheesan
cancel
Listen to this Article

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സി.പി.എം-ബി.ജെ.പി ഒത്തുതീർപ്പെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പകൽ ബി.ജെ.പിക്കെതിരെ ശബ്ദിക്കുകയും രാത്രി പലകാര്യങ്ങളിലും സെറ്റില്‍മെന്‍റുണ്ടാക്കുകയുമാണ്. കേന്ദ്രമന്ത്രി വി. മുരളീധരന് നട്ടെല്ലുണ്ടെങ്കിൽ കേന്ദ്ര ഏജൻസികളെക്കൊണ്ട് സ്വർണക്കടത്ത് കേസ് വീണ്ടും അന്വേഷിക്കാൻ സമ്മർദം ചെലുത്തുമോയെന്നും സതീശൻ ചോദിച്ചു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊച്ചിയില്‍ തന്നെ കാല് കുത്തിക്കില്ലെന്നു വരെ ഭീഷണിയുണ്ടായി. ക്രിമിനലുകളെ പാര്‍ട്ടി തലപ്പത്ത് ഇരുത്തിയിട്ട് ഭീഷണിപ്പെടുത്തുകയാണ്. സ്വപ്നയുടെ വെളിപ്പെടുത്തലിൽ വെപ്രാളത്തിലും ഭീതിയിലുമാണ് സി.പി.എം-വി.ഡി. സതീശൻ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold smuggling caseVD Satheesan
News Summary - CPM-BJP compromise in gold smuggling case: Satheesan
Next Story