Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

സ്പീക്കർെക്കതിരായ ആരോപണം രാഷ്ട്രീയക്കളി –സി.പി.എം

text_fields
bookmark_border
P Ramakrishnan
cancel

തിരുവനന്തപുരം: സ്പീക്കർക്കും സർക്കാറിനുമെതിരായ ആരോപണങ്ങൾ രാഷ്ട്രീയേപ്രരിതവും ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ്. തെരഞ്ഞെടുപ്പിെൻറ മൂർധന്യഘട്ടത്തിൽ കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ കളിയുടെ ഭാഗമാകുകയാണ്. അതിെൻറ ഉത്തമ ഉദാഹരണമാണ് സ്പീക്കർക്കെതിരായി സ്വർണക്കടത്ത് കേസ് പ്രതിയുടെ മൊഴിയെന്ന വ്യാജേന കള്ളക്കഥകൾ പുറത്തുവിടുന്നത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. എൻ.ഐ.എ അന്വേഷിച്ച് സമർപ്പിച്ച 1000 പേജുള്ള കുറ്റപത്രത്തിൽ പരാമർശിക്കപ്പെടാത്ത കാര്യങ്ങളും കഴിഞ്ഞ ആറുമാസം അന്വേഷിച്ചിട്ടും ലഭ്യമാകാത്ത കാര്യങ്ങളുമാണ് ഇപ്പോൾ പ്രതികളുടെ മൊഴിയെന്ന പേരിൽ പുറത്തുവരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimP. Sreeramakrishnan
Next Story