Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്;...

കോവിഡ്; നിർദേശിച്ചത് അലോപ്പതി ചികിത്സ മാത്രമെന്ന് സർക്കാർ

text_fields
bookmark_border
covid.jpg
cancel

കൊച്ചി: കോവിഡ് രോഗികൾക്ക് ആധുനിക ചികിത്സയാണ് നൽകേണ്ടതെന്നതിനാൽ അലോപ്പതി മാത ്രമാണ് നിർദേശിച്ചിട്ടുള്ളതെന്ന് സംസ്ഥാന സർക്കാർ. അതേസമയം, ഹോമിയോ അടക്കം മറ് റ് രീതികൾ രോഗപ്രതിരോധത്തിന് ഉപയോഗിക്കാൻ തടസ്സമില്ലെന്നും ൈഹകോടതിയിൽ സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു.

കോവിഡ് രോഗ - പ്രതിരോധ ചികിത്സകൾ നടത്താൻ ഹോമിയോപ്പതി ഡോക്ടർമാരെ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി അഡ്വ. എം.എസ്. വിനീത് നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് സർക്കാറിെൻറ വിശദീകരണം.

ആയുർവേദ ചികിത്സ നടത്താൻ അനുമതി നൽകിയിട്ടുണ്ടെന്ന വാദം ശരിയല്ലെന്നും രോഗം വരാതിരിക്കാനും സുഖം പ്രാപിച്ച രോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്താനുമുള്ള ചികിത്സക്കുമാണ് ആയുർവേദത്തിന് അനുമതി നൽകിയിട്ടുള്ളതെന്നും സർക്കാർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19
News Summary - covid 19 updates kerala
Next Story