Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകപ്പലണ്ടി...

കപ്പലണ്ടി കൃഷിയിലെ വരുമാനം ദുരിതാശ്വാസത്തിന് നൽകാൻ സഹോദരങ്ങൾ

text_fields
bookmark_border
കപ്പലണ്ടി കൃഷിയിലെ വരുമാനം ദുരിതാശ്വാസത്തിന് നൽകാൻ സഹോദരങ്ങൾ
cancel

കൊട്ടിയം: സ്വന്തമായി വിളയിച്ചെടുത്ത കപ്പലണ്ടി വിറ്റുകിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ ഒരുങ്ങുകയാണ് അഞ്ചാം ക്ലാസ് വിദ്യാർഥികളായ ഹേമന്തും, വസുദേവും. മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളായ ഇരുവരും രണ്ടു സെൻറില്‍ ആയിരുന്നു കൃഷി ചെയ്തത്.

കൃഷിയിടം ഒരുക്കിയതും വിത്ത് ഇട്ടതും വെള്ളം കോരിയതും വളംവെച്ചതും എല്ലാം ഇവര്‍ തന്നെ. നല്ല വിളവും കിട്ടി. ഇത് കൂടാതെ വഴുതന, വെണ്ട, പടവലം, പാവക്ക, പച്ചമുളക് മരച്ചീനി തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. തങ്ങളുടെ കൃഷി തോട്ടത്തില്‍ ഉൽപാദിപ്പിച്ച കപ്പലണ്ടിയുടെ തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണമെന്നാണ് ഇരുവരുടേയും ആഗ്രഹം.

ഇവർ ഇരുവരും സഹോദരൻമാരുടെ മക്കളാണ്. വലിയവിള ഹിമത്തിൽ അജേഷിെൻറ മകനാണ് ഹേമന്ത്. വസുതീർഥത്തിൽ സുജേഷിെൻറ മകനാണ് വസുദേവ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsKollam Newscovid 19GroundnutKerala News
News Summary - Cousins will donate income from groundnut farming to Chief minister's fund
Next Story