Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം: പിതാവിനും വരനുമെതിരെ കേസ്

text_fields
bookmark_border
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം: പിതാവിനും വരനുമെതിരെ കേസ്
cancel

മേലാറ്റൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചതിന് പിതാവിനെതിരെയും വരനെതിരെയും ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിെൻറ നിർദേശ പ്രകാരം മേലാറ്റൂർ പൊലീസ് കേസെടുത്തു. 2006ലെ ബാല വിവാഹ നിരോധന നിയമത്തിലെ സെക്ഷൻ ഒമ്പത്, 10, 11 വകുപ്പുകൾ ചുമത്തി ജൂലൈ എട്ടിനാണ് കേസ് രജിസ്റ്റർ ചെയ്തത്. മണ്ണാർമലയിൽ വാടകവീട്ടിൽ താമസിച്ചിരുന്ന പിതാവിനും നെന്മിനി വില്ലേജ് പരിധിയിെല താമസക്കാരനായ വരനുമെതിരെയാണ് കേസെടുത്തത്.

കഴിഞ്ഞ ജൂണിലാണ് 16 കാരിയുടെ വിവാഹം നടന്നത്. ബാല വിവാഹ നിരോധന നിയമ ഒാഫിസർ (െഎ.സി.ഡി.എസ്) നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. ഒാഫിസർ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിന് റിപ്പോർട്ട് നൽകി. െപ്രാട്ടക്ഷൻ ഒാഫിസർ ഗീതാഞ്ജലി പൊലീസിൽ പരാതി നൽകുകയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child abusechild marriage
News Summary - child protection
Next Story