Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസരിതക്കെതിരായ കേസിെൻറ...

സരിതക്കെതിരായ കേസിെൻറ വിചാരണ ആരംഭിച്ചു

text_fields
bookmark_border
സരിതക്കെതിരായ കേസിെൻറ വിചാരണ ആരംഭിച്ചു
cancel

തിരുവനന്തപുരം: നാലര ലക്ഷം രൂപയുടെ കാറ്റാടിയന്ത്രങ്ങളുടെ വിതരണാവകാശം നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെന്ന സരിത എസ്. നായർ ഉൾപ്പെടെയുള്ളവർക്കെതിരായ കേസിൽ സാക്ഷി വിസ്താരം ആരംഭിച്ചു.
സരിത എസ്. നായർ, ബിജു രാധാകൃഷ്‌ണൻ എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികൾ. അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി സുരേഷ് മുമ്പാകെയാണ് വിചാരണ പരിഗണിക്കുന്നത്.

കേസിലെ ഒന്നാം സാക്ഷി അശോക് കുമാറിെൻറ മൊഴിയാണ് കോടതി ബുധനാഴ്ച രേഖപ്പെടുത്തിയത്.പ്രതികളുടെ സ്ഥാപനത്തിെൻറ പേരിൽ ചെക്ക് നൽകിയെന്നും പ്രതികൾക്ക് അക്കൗണ്ടുള്ള മുണ്ടക്കയം ബാങ്ക് ശാഖയിൽ മാറാവുന്ന ചെക്കായിട്ടാണ് പണം നൽകിയതെന്നും സാക്ഷി മൊഴി നൽകി. തമിഴ്നാട്ടിലെയും കേരളത്തിലെയും കാറ്റാടിയന്ത്രങ്ങളുടെ വിതരണ അവകാശം നൽകാമെന്ന് പറഞ്ഞ് കബളിപ്പിെച്ചന്നാണ് കേസ്. ഒന്നാം സാക്ഷി അശോക് കുമാർ നൽകിയ സ്വകാര്യ ഹരജിയുടെ അടിസ്ഥാനത്തിൽ വലിയതുറ പൊലീസാണ് 2009ൽ കേസ് രജിസ്റ്റർ ചെയ്‌തത്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solar casebiju radhakrishnankerala newssaritha naircase against saritha
News Summary - case against saritha nair-kerala news
Next Story