Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാമ്പസുകൾ വാടക...

കാമ്പസുകൾ വാടക ഗുണ്ടകളെ വളർത്തുന്ന കേന്ദ്രമായി –മുല്ലപ്പള്ളി

text_fields
bookmark_border
Mullappally
cancel

കൊച്ചി: കോളജ് കാമ്പസുകൾ കണ്ണൂർ മോഡൽ വാടക ഗുണ്ടകളെ വളർത്തുന്ന കേന്ദ്രമായി എസ്.എഫ്.ഐ മാറ്റിയെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. എസ്.എഫ്.ഐ നേതൃത്വത്തിൽ യൂനിവേഴ്സിറ്റി കോളജിൽ ഉണ്ടായത് ആൾക്കൂട്ട ആക്രമണമാണ്.

ഇവിടെ എന്ത് സംഭവിച്ചാലും കണ്ടില്ലെന്ന് നടിക്കുന്ന കേരള മുഖ്യമന്ത്രി വിദേശ യാത്രയിലാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോഴാണ് ഈ ധൂർത്ത്.

ഗ്രൂപ് താൽപര്യങ്ങൾകൊണ്ടാണ് പാർട്ടി പുനഃസംഘടന വൈകുന്നതെന്ന ആരോപണം അറിവില്ലെന്ന് അദ്ദേഹം പറഞ്ഞു. പുനഃസംഘടന വൈകാതെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിശ്വാസം. കൊച്ചി കോർപറേഷൻ മേയർ മാറ്റമടക്കമുള്ള വിഷയങ്ങളും തെൻറയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും അധികാരപരിധിയിലുണ്ട്. അസൗകര്യംകൊണ്ട് മാത്രമാണ് ഒരുമിച്ചിരിക്കാൻ കഴിയാത്തത്. നടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmullappally
News Summary - campus becomes criminal centres
Next Story