Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെടിയുണ്ട: അന്വേഷണം...

വെടിയുണ്ട: അന്വേഷണം രണ്ട് ഉദ്യോഗസ്ഥരിലേക്ക് കൂടി

text_fields
bookmark_border
kerala-police
cancel

തിരുവനന്തപുരം: എസ്.എ.പി ക്യാമ്പിൽ നിന്ന് വെടിയുണ്ട കാണാതായ സംഭവത്തിൽ രണ്ട് ഉദ്യേ ാഗസ്ഥരെക്കൂടി കേന്ദ്രീകരിച്ച് അന്വേഷണം. 2014 ൽ കാണാതായ വെടിയുണ്ടകൾക്ക് പകരം വ്യാജ വെടിയുണ്ടകൾ നിർമിച്ച് െവച്ചതുമായി ബന്ധപ്പെട്ട് എസ്.െഎ റെജി ബാലചന്ദ്രനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് അക്കാലത്ത് ഇൻസ്പെക്ടറുടെ ചുമതലയുണ്ടായിരുന്ന ഇപ്പോൾ ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടുപേരെക്കൂടി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നത്.

അന്വേഷണത്തിൽ തെളിവുകൾ ലഭിച്ചാൽ ഇനിയും അറസ്റ്റുണ്ടാകുമെന്ന സൂചനയാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ നൽകുന്നത്. ഒരു ഹവിൽദാർ ഒറ്റക്ക് വിചാരിച്ചാൽ ഇത്തരം ക്രമക്കേടിന് കഴിയില്ലെന്നാണ് ക്രൈംബ്രാഞ്ചിെൻറ വിലയിരുത്തൽ. അതിെൻറ അടിസ്ഥാനത്തിലാണ് കൂടുതൽ പേരെ ചോദ്യം ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newsbullet missing casemalayalam news
News Summary - Bullet Missing Case Kerala Police -Kerala News
Next Story