Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.എസ്.എൻ.എൽ ...

ബി.എസ്.എൻ.എൽ ജീവനക്കാരെൻറ ആത്മഹത്യ: മനുഷ്യാവകാശ കമീഷൻ കേസെടുത്തു

text_fields
bookmark_border
ബി.എസ്.എൻ.എൽ  ജീവനക്കാരെൻറ  ആത്മഹത്യ: മനുഷ്യാവകാശ കമീഷൻ കേസെടുത്തു
cancel

മലപ്പുറം: ബി.എസ്.എൻ.എൽ കരാർ ജീവനക്കാരനെ ഓഫിസിൽ ആത്മഹത്യ ചെയ ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വ മേധയ കേസെടുത്തു. കെ. രാമകൃഷ്ണനെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ് ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബി.എസ്.എൻ.എൽ ജനറൽ മാനേജറോടും മലപ്പുറം ജില്ല പൊലീസ് മേധാവിയോടും കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദേശിച്ചു.

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. നിലമ്പൂർ എക്സ്ചേഞ്ചിലെ ഇൻഡോർ വിഭാഗം പാർട്ടൈം സ്വീപ്പറും ഭിന്നശേഷിക്കാരനുമായ കാഞ്ഞിരംപാടം മച്ചിങ്ങാപൊയിൽ കുന്നത്ത് രാമകൃഷ്ണൻ (52) വ്യാഴാഴ്ച രാവിലെയാണ് ഒാഫിസിലെ സ്വിച്ച്മുറിയിൽ തൂങ്ങി മരിച്ചത്. 

കൃത്യമായ കാരണങ്ങളില്ലാതെ വേതനം നിഷേധിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ഉയർന്ന ജീവനക്കാരുടെ ഇടപെടലിൽ രാമകൃഷ്ണെൻറ ശമ്പളം അകാരണമായി കുറച്ചതുൾപ്പെടെ പുറത്തുവന്ന വിവരങ്ങൾ ശരിയാണെങ്കിൽ ഗുരുതര മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidekerala newsmalayalam newsbsnl Employees
News Summary - BSNL Employees Suicide-Kerala News
Next Story